പല നാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും: കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

എല്ലാ ഓഫീസുകളിലും ഇപ്പോൾ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ജീവനക്കാർ ജോലിക്ക് എത്തുന്നതും ഇറങ്ങുന്നതും പഞ്ചിംഗ് നോക്കിയാൽ അറിയാൻ സാധിക്കും. ചിലർ ഓഫീസിൽ എത്താൻ വൈകിയാൽ വീട്ടിലിരുന്ന് അറ്റന്‍റൻസ് ഇടാറുമുണ്ട്. കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തിയ അധ്യാപികയുടെ സസ്പെൻഷൻ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂർ ബ്ലോക്കിലെ രേണു കുമാരി എന്ന അധ്യാപികയാണ് കാറിലിരുന്ന് പഞ്ച് ചെയ്തത്. ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജർ രേഖപ്പെടുത്തണമെന്നാണ് ബീഹാറിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ മര്‍ഗനിര്‍ദേശം. അധ്യാപകര്‍ സ്കൂള്‍ പരിസരത്ത് നില്‍ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം. രേണു കുമാരി, കാറില്‍ ഇരുന്നാണ് കഴിഞ്ഞമാസം തന്‍റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. സെപ്റ്റംബർ 9, 10,…

Read More

പ്രായം ഇരുപത്തിയാറിൽ, സരിതയുടെ പണി മോഷണം; നാലുജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ കാണിക്കവഞ്ചി മോഷണക്കേസ്; കൂട്ടാളികളായി രണ്ടു ആൺസുഹൃത്തുക്കളും

കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ കായംകുളം പോലീസ് പിടികൂടി. കൃഷ്ണപുരം മാരൂർത്തറ പടീറ്റതിൽ വീട്ടിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനം വീട്ടിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ വീട്ടിൽ ശ്യംജിത്ത് (31) എന്നിവരാണ് പിടിയിലായത്. കാപ്പിൽ എസ്എൻഡിപി ശാഖ മന്ദിരത്തിന്‍റെ വാതിൽ തകർത്ത് ചെമ്പ് നിർമ്മിത കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്ത് ആലപ്പുഴ നോർത്ത്,ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്. കായംകുളം സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നിഷാദ്, അഖിൽ മുരളി, അരുൺ, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു,…

Read More

വന്ദേ ഭാരത് ഇനി പഴയ വന്ദേഭാത് അല്ല: സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും

വന്ദേഭാരതിൽ കിടന്ന് പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിലിതാ വന്ദോഭാരത് യാത്രക്കാർക്കൊരു സന്തോഷ വാർത്ത. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങാൻ പോകുന്നു. പരീക്ഷണയോട്ടത്തിന്‍റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിലവിലുളളത്. പതിനാറ് കോച്ചുകളാണ് മൊത്തത്തിലുള്ളത്. 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയറും ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ചുമാണുള്ളത്. കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക ലൈറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വാതിലുകൾ, പബ്ലിക്ക് അനൗൺസ്മെന്‍റ് സിസ്റ്റം എന്നിവയുമുണ്ട്. 68 കോടി രൂപ മുതൽമുടക്കിൽ ഒൻപത് മാസമെടുത്താണ് ബംഗലൂരുവിലെ ബെമലിന്‍റെ പ്ലാറ്റിൽ പ്ലാന്‍റിൽ പുതിയ വന്ദേഭാരത് നിർമിച്ചത്.

Read More