അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ; ഇന്ത്യക്കാർ 90,415

ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം പേർ. 2023 സെപ്റ്റംബർ 30 മുതൽ 2024 ഒക്ടോബർ ഒന്നു വരെയുള്ള കണക്കാണിത്. പിടിയിലായവരിൽ 90,415 പേർ ഇന്ത്യക്കാരാണ്. ഇവരിൽ 50 ശതമാനം പേരും ഗുജറാത്തിൽനിന്നുള്ളവർ. മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് കടക്കാൻ ശ്രമം നടത്തിയത്. 2023ൽ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവർ 32 ലക്ഷമായിരുന്നു. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം 96,917. അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ് നിരീക്ഷണം ശക്തമാക്കി.

Read More

നവീൻ ബാബുവിന്‍റെ മരണം: അന്വേഷണ പുരോഗതി വിലയിരുത്തി പ്രത്യേക അന്വേഷണസംഘം

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ആരംഭിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണയുടെ മുന്പാകെ അന്വേഷണസംഘം വിശദീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്തുമായി അന്വേഷണസംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാറിന്‍റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി പോലീസ് എസിപി ടി.കെ. രത്നകുമാർ, നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി, കണ്ണൂർ സിറ്റി എസ്എച്ച്ഒ സനൽ കുമാർ, കണ്ണൂർ ടൗൺ എസ്ഐ സവ്യസാച്ചി, വനിതാ പോലീസ് സ്റ്റേഷൻ എസ്ഐ രേഷ്മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്. നിലവിൽ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി നടത്തിയ തുടരന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം നടത്തുന്നത്. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണത്തിനാണ് അന്വേഷണസംഘം പ്രഥമ പരിഗണന…

Read More

അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദം വളര്‍ത്തി, പിന്നീട് മനം മാറിയെന്ന് പി. ജയരാജന്‍; പരാമർശം മുഖ്യമന്ത്രി ഇന്നു പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ

കോഴിക്കോട്: ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയ്ക്കുശേഷം മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ തീവ്രവാദം വര്‍ളത്തുന്നതില്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പ്രധാന പങ്കുവഹിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ഇന്ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് എന്‍ജിഒ യുണിയന്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്ന ജയരാജന്‍റെ പുസ്തകമായ “കേരളം മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. മഅ്ദനി രൂപീകരിച്ച ഐഎസ്എസിന്‍റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയതായി പുസ്തകത്തില്‍ ആരോപിക്കുന്നു. പൂന്തുറ കലാപത്തില്‍ ഐഎസ്എസിനും ആര്‍എസ്എസിനും പങ്കുണ്ട്. മഅ്ദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്കര്‍ ഇ-തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടയിന്‍റവിടെ നസീര്‍ തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടത്. അതിവൈകാരിക പ്രസംഗങ്ങളിലൂടെയാണ് മഅ്ദനി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാൽ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ തടവിലാക്കപ്പെട്ടതോടെ മഅ്ദനിക്ക് മാറ്റം വന്നു. ‌‌മാവോവാദികളും രാഷ്ട്രീയ ഇസ് ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ് ലാമിയും പോപ്പുലര്‍…

Read More

ഇന്നും വ്യാപക മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മഴശക്തമാകാൻ കാരണം ചക്രവാത ചുഴി; മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് നാളെ വരെ തെക്കന്‍ കേരളത്തില്‍ അനുകൂലമായി തുടരാന്‍ സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍…

Read More

ഗർഭിണിയായ പത്തൊന്പതുകാരിയോട് കാമുകനും സുഹൃത്തുക്കളും ചെയ്തത് കേട്ടാൽ ഞെട്ടും

ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു. സോണി ഏഴു മാസം ഗർഭിണിയായിരുന്നു. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പോലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്നു സാധനങ്ങളെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്നു കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ…

Read More

കൂറുമാറാൻ കോഴ; “ഇടതുമുന്നണിയിൽ കോഴ വച്ചുപൊറുപ്പിക്കാനാവില്ല’; അന്വേഷണം വേണമെന്നു ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുമുന്നണിയിലെ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മൗനം തുരുന്നതിനിടെ ശക്തമായ നിലപാടുമായി സിപിഐ രംഗത്ത്. കോഴ ആരോപണം ശരിയാണെങ്കിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നത് കേരളത്തിലില്ല. അത് ഇവിടെ നടത്താൻ അനുവദിക്കില്ല. കോഴ ആരോപണം ശരിയെങ്കിൽ അത് വച്ചുപൊറുപ്പിക്കാൻ പാടില്ല. ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാട്. പണം കൊടുത്തു വാങ്ങാൻ എൽഡിഫിന്‍റെ എംഎൽഎമാർ വില്പന പണ്ടങ്ങളല്ല. പണം കാട്ടി വിളിക്കുമ്പോൾ പോകുന്നവരല്ല എൽഡിഎഫിലെ എംഎൽഎമാർ. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്‍റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപിക്കൊപ്പമുള്ള…

Read More

റീൽസ് എടുക്കുന്പോൾ ശ്രദ്ധിക്കണ്ടേ അന്പാനെ..! പുലിവാല് പിടിച്ച് ചിലിയൻ യുവതി

ടോക്കിയോ: റീൽസ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് തെറ്റൊന്നുമല്ല. എന്നാൽ, റീൽസ് എടുക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആകെ പൊല്ലാപ്പാകും. ചിലിയൻ ജിംനാസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മരിയ ഡെൽ മാർ പെരസിന് ഉണ്ടായ അനുഭവം, റീൽസ് എടുക്കുന്നവർക്കെല്ലാം പാഠമായിരിക്കുകയാണ്. വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയാണു മരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വർക്കൗട്ടിനായി ഇവർ ഉപയോഗിച്ചതാകട്ടെ ജപ്പാനിലുള്ളവർ വിശുദ്ധമെന്നു വിശ്വസിക്കുന്ന ഷിന്‍റോ ഗേറ്റ്. ഗേറ്റിൽ പിടിച്ച് പുൾ അപ്പുകൾ എടുക്കുന്ന റീൽസ് പ്രചരിച്ചതോടെ ജപ്പാനിലാകെ യുവതിക്കെതിരേ വിമർശനങ്ങൾ ഉയർന്നു. റീൽസ് എടുക്കാൻ വേറെ സ്ഥലങ്ങളില്ലേ, എന്തിനാണു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന ചോദ്യങ്ങളുമുണ്ടായി. ടോറി എന്നറിയപ്പെടുന്ന ഷിന്‍റോ ഗേറ്റുകൾ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണു വിശ്വാസികൾ കണക്കാക്കപ്പെടുന്നത്. ഷിന്‍റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണു പ്രവേശനകവാടത്തിൽ സ്ഥാപിക്കുന്ന ഇത്തരം ഗേറ്റുകൾ. വിമർശനമുയർന്നതോടെ റീൽസ് പിൻവലിക്കുകയും സംഭവിച്ചതിൽ ഖേദം അറിയിച്ച് മരിയ…

Read More

കർഷകൻ ബെന്നി ജോസഫിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ്  സജി ജോസഫ്

എടത്വ: കർഷകൻ ബെന്നി ജോസഫിന്‍റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്. ബെന്നി ജോസഫിന്‍റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കെഎസ്ഇബി എടത്വ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുത ലൈന്‍ പൊട്ടിയ വിവരം പ്രദേശവാസികള്‍ കെഎസ്ഇബി ഓഫീസില്‍ ഫോണ്‍ വിളിച്ചറിയിച്ചിട്ടും സംഭവസ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്താതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. വൈദ്യുതി മന്ത്രി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്താതും ഗുരുതര വീഴ്ചയാണ്. കുടുംബത്തിന് 25 ലക്ഷം രൂപ സാമ്പത്തിക സഹായം സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ആന്‍റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു. ടിജിൻ ജോസഫ്, ജോർജ് മാത്യു പഞ്ഞിമരം, വി.കെ. സേവ്യർ, അൽഫോൺസ് ആന്‍റണി, വിശ്വൻ വെട്ടത്തിൽ, ലാലിച്ചൻ പള്ളിവാതുക്കൽ, തോമസ് പി.എസ്,…

Read More

മെസി പതാക്ക റെഡി: വൈറലായി എഐ ദീപാവലി വീഡിയോ; കയ്യടിച്ച് അർജന്‍റീന ഫാൻസ്

ദീപാവലി ആഘോഷങ്ങളാൽ മുഖരിതമാണ് നാടെങ്ങും. ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ദീപീവലിക്ക് ഉള്ളു. ഇപ്പോഴിതാ ദീപാവലിയോടനുബന്ധിച്ച് ഒരു എഐ വീഡിയോ ആണ് വൈറലാകുന്നത്. മെസി ദീപാവലിക്ക് പടക്കം വിറ്റാൽ എങ്ങനെയിരിക്കും. ആലോചിച്ച് നോക്കിയിട്ടുണ്ടോ?അത്തരത്തിലൊരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ അടക്കി വാഴുന്നത്. മെസി പതാക്ക എന്ന പേരിലാണ് വീഡിയോ തുടങ്ങുന്നത്. പടക്കം പൊട്ടിച്ച് മെസി ദീപാവലി ആഘോഷിക്കുന്ന എഐ ചിത്രങ്ങളും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. പരന്പരാഗത വേഷമായ ദോത്തിയും അർജെന്‍റീന ജേഴ്സിയും ധരിച്ചാണ് വീഡിയോയിൽ എഐ മെസി പ്രത്യക്ഷപ്പെട്ടത്. ദീപാവലിക്ക് അതിമനോഹരമായ പടക്കശേഖരവുമായി മെസി ഭായ് ഒരുങ്ങിക്കഴിഞ്ഞു. മെസി പതാക്കകളിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ടത് എടുത്ത് ദീപാവലിക്ക് പ്രകാശിപ്പിക്കുക എന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്തായാലും വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്തത്. ഇത് പൊളിച്ചു ഭായ് എന്നാണ് മിക്കവരും…

Read More

ശംഭുരങ്കൻ വീടിന്‍റെ പിന്നാമ്പുറത്ത് ഓമനിച്ച് വളർത്തിയത് കഞ്ചാവ് ചെടി; 189  സെന്‍റീമീറ്റർ ഉയരമുള്ള ചെടിയും കഞ്ചാവും പിടിച്ചെടുത്ത് പോലീസ്

മുഹമ്മ: കഞ്ചാവുചെടി വളർത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ആർ. മനോജും പാർട്ടിയും നടത്തിയ പരിശോധനയിൽ കോമളപുരം വില്ലേജിൽ ആര്യാട് പഞ്ചായത്തിൽ നാലാം വാർഡ് കായൽചിറ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ശംഭുരങ്കൻ (31) ആണ് പിടിയിലായത്. വീടിനു പിന്നിൽ 189 സെന്‍റീമീറ്റർ ഉയരമുള്ള കഞ്ചാവുചെടി നട്ടുനനച്ചുവളർത്തിയ നിലയിലായിരുന്നു. കഞ്ചാവും ഇയാളിൽനിന്ന് കണ്ടെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Read More