ദുല്‍ഖറിനൊപ്പം കല്യാണി പണിക്കർ: ഈ കോന്പോ പൊളിക്കുമെന്ന് പ്രേക്ഷകർ

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരപുത്രിയാണ് നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കർ. കല്യാണിയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അതൊരു സ്വപ്‌നമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖറിനൊപ്പമുളള ചിത്രം കല്യാണി പങ്കുവച്ചത്. ജോഡി കൊളളാമെന്നും ഇവരെ വച്ച് പുത്തന്‍ ചിത്രം വന്നാല്‍ പൊളിക്കുമെന്നുമാണ് കമന്‍റുകള്‍. ഇരുവരും ഒന്നിച്ചുള്ള സിനിമ ഉടനെ തന്നെ സംഭവിക്കുമെന്ന് പ്രവചിക്കുന്നവരും ചുരുക്കമല്ല. മോഹന്‍ലാല്‍- ജോഷി ചിത്രം റമ്പാനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കല്യാണി. വിദേശത്ത് ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് നര്‍ത്തകി കൂടിയായ കല്യാണി സിനിമയിലേക്ക് എത്തുന്നത്.

Read More

ക്രിസ്മസ് ആഘോഷത്തിൽ സ്കൂളിൽ വിദ്യാർഥികളുടെ മദ്യസേവ; വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയ ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നു

ചെറായി: സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികളുടെ മദ്യസേവ. ഛർദിച്ച് അവശരായ വിദ്യാർഥികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. പള്ളിപ്പുറം പഞ്ചായത്തിലെ തെക്കൻ മേഖലയിലെ ഒരു ഹൈസ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. സ്കൂൾ അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പോലീസും എക്സൈസും സ്കൂളിലെത്തി അന്വേഷണം നടത്തി. അധ്യാപകർ അറിയാതെ ഒമ്പതാം ക്ലാസിലെ എഴുവിദ്യാർഥികളും എഴ്, എട്ട്, ക്ലാസിലെ നാലു വിദ്യാർഥികളുമാണ് മദ്യസേവ നടത്തിയത്. ഒമ്പതാം ക്ലാസിലെ വിദ്യാർഥിക്ക് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് മദ്യം വാങ്ങിക്കൊടുത്തതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറെ എക്സൈസ് തെരയുന്നുണ്ട്. ബാക്കിയുള്ളവർക്ക് ചെറായിലെ ഒരു പ്ലസ് ടു വിദ്യാർഥി വഴിയാണ് മദ്യം ലഭിച്ചതെന്നും പോലീസ്, എക്സൈസ് ടീമിന്‍റെ അന്വേഷത്തിൽ അറിവായിട്ടുണ്ട്.

Read More

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എസെക്കിയേൽ എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ. പൈ, എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ രചന, സംവിധാനം പ്രഫ. സതീഷ് പോൾ നിർവഹിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും ചിത്രത്തിന്‍റെ നിർമാണം. പ്രൊഡക്ഷനിലും, പോസ്റ്റ് പ്രൊഡക്ഷനിലും, എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും എസെക്കിയേൽ. കാമറ -ആദർശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, വി എഫ് എക്സ്, ഡിസൈൻ- അനൂപ് ശാന്തകുമാർ,പ്രൊഡക്ഷൻ ഡിസൈൻ – സുശാന്ത്,ഗാന രചന – ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം -ഡോ. വിമൽ കുമാർ കാളിപുറയത്ത്, പി.ആർ.ഒ –…

Read More

തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്, ഒരു നടന് ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണത്; മോഹൻലാൽ

എൺപതുകളില്‍ അഭിനയിച്ച തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ട്. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. അഞ്ഞൂറിലധികം തവണ ആ സിനിമ കണ്ടവരുണ്ടെന്ന് മോഹന്‍ലാല്‍. ഇപ്പോഴും ആവര്‍ത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ, മേക്കിംഗിന്‍റെ പ്രത്യേകതകള്‍. സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി. പക്ഷേ തൂവാനത്തുമ്പികള്‍ പോലെ ഫീല്‍ നല്‍കുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തില്‍ ഒരുപക്ഷേ അത്തരം സിനിമകള്‍ ഇനിയുമുണ്ടായേക്കാം. ഒരു നടനു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകളിലേത് എന്ന് മോഹൻലാൽ പറഞ്ഞു.

Read More

വയോധികയുടെ മൃതദേഹം മകന്‍ കുഴിച്ചിട്ട സംഭവം; ഫോറന്‍സിക് ഫലം കാത്ത് പോലീസ്

കൊച്ചി: എറണാകുളം വെണ്ണലയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ തുടര്‍നടപടിക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്ത് പോലീസ്. മരിച്ച അല്ലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവിക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത അല്ലിയുടെ മകന്‍ പ്രദീപിനെ പോലീസ് വിട്ടയച്ചിരുന്നു. അതിനിടെ അല്ലിയുടെ ആന്തരീകാവയവങ്ങള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് കിട്ടിയശേഷമാകും തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുക.വ്യാഴാഴ്ച പുലര്‍ച്ചെയോടെ വെണ്ണല സെന്‍റ് മാത്യൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം. പ്രമേഹ രോഗിയായിരുന്നു അല്ലി. ഇവര്‍ മരിച്ചതറിഞ്ഞ പ്രദീപ് സംസ്‌കാരത്തിനായി അയല്‍വാസികളുടെ സഹായം തേടിയിരുന്നു. സ്ഥിരം മദ്യപാനിയായ പ്രദീപ് പറഞ്ഞത് അയല്‍ക്കാര്‍ സംഭവം കാര്യമായി എടുത്തില്ല. എന്നാല്‍ പുലര്‍ച്ചെ ഇയാള്‍ വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അല്ലിയുടെ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നടന്നു. സംഭവസമയം ഇരുവരും മാത്രമാണ്…

Read More

മെഹ്‌സാനയിലെ പുരാവസ്തുമേഖലകൾ സന്ദർശിച്ച് വനിതാ മാധ്യമ സംഘം

മെഹ്സാന : അഹമ്മദാബാദ്മെ ഹ്‌സാന ജില്ലയുടെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകൾ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള 10 അംഗ വനിത മാധ്യമ സംഘം. മൊഢേരയിലെ സൂര്യക്ഷേത്രം സംഘം സന്ദർശിച്ചു. സാംസ്കാരിക-വികസന ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്ത്, ഗുജറാത്തിലുടനീളം സഞ്ചരിക്കുന്ന മാധ്യമസംഘം ഇന്ന് സന്ദർശിച്ചു. കർക്കടകരാശിക്കു സമീപം സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലെ അതിശയകരമായ മന്ദിരമാണ്. ദേശീയ പ്രാധാന്യമുള്ള ഈ സ്മാരകം, സോളങ്കി രാജവംശത്തിനു കീഴിൽ പണികഴിപ്പിച്ച മാരു-ഗുർജര വാസ്തുവിദ്യാശൈലിയുടെ മികച്ച ഉദാഹരണമാണ്. ഈ പ്രദേശത്തെ സമാനതകളില്ലാത്ത സവിശേഷതയായ പ്രധാന ദേവാലയവുമായി ജലഘടനയെ സമന്വയിപ്പിക്കുന്ന തനതായ രൂപകൽപ്പനയ്ക്ക് പ്രതിനിധിസംഘം സാക്ഷ്യം വഹിച്ചു. ബുദ്ധ ഉദ്ഖനന ഇടങ്ങൾക്കു പേരുകേട്ട പട്ടണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലവുമായ വഡ്‌നഗറും പ്രതിനിധിസംഘം സന്ദർശിച്ചു. ഈ സ്ഥലത്തെ സമീപകാല ഉദ്ഖനനങ്ങളിൽ എഡി 2-7 നൂറ്റാണ്ടുകൾവരെ പഴക്കമുള്ള ബുദ്ധവിഹാരം കണ്ടെത്തിയിരുന്നു. 12-ാം നൂറ്റാണ്ടിലെ തോരണങ്ങൾ, പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തിലെ…

Read More

ആറുവയസുകാരിയുടെ കൊലപാതകം; അനീഷയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാൻ പോലീസ്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അതിഥിതൊഴിലാളികളുടെ മകള്‍ ആറുവയസുകാരി മുസ്‌ക്കാന കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ കസ്റ്റഡിയില്‍ ലഭിച്ചതോടെ വിശദമായ ചേദ്യം ചെയ്യലിനൊരുങ്ങി പോലീസ്. അനീഷ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തില്‍ കുട്ടി ബാധ്യത ആകാതെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് നിലവില്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ കാര്യങ്ങളിലടക്കം കസ്റ്റഡില്‍ വ്യക്തത തേടാനാണ് പോലീസ് നീക്കം. അനീഷയുമായി അടുപ്പമുള്ള നെല്ലിക്കുഴി സ്വദേശിയായ ദുര്‍മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയുടെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ അനീഷയില്‍ ദുര്‍മന്ത്രവാദത്തിന്‍റെ സ്വാധീനം ഉണ്ടെങ്കിലും കൊലപാതകത്തില്‍ ഇതു ഘടകമായിട്ടില്ലെന്നാണ് നിവവില്‍ പോലീസിന്‍റെ നിഗമം. എന്നാല്‍ ഈ കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ വ്യക്തത തേടും. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ പരമാവധി തെളിവുകള്‍…

Read More

തിരക്കിനിടയിലും ഭാര്യയെ ചേര്‍ത്തു പിടിച്ച് അഭിഷേക് : ഇവരാണോ തല്ലിപ്പിരിഞ്ഞെന്ന് പറഞ്ഞതെന്ന് ആരാധകർ!

ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിഞ്ഞു, മാറി താമസിക്കുകയാണ് എന്ന് തുടങ്ങി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ഒരുമിച്ച് എത്താത്തത് മുതലാണ് ഗോസിപ്പികളുടെ തുടക്കം. കുറേക്കാലമായി അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്. അഭിഷേകിന്‍റെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ മാറി താമസിക്കാന്‍ കാരണമെന്നു തുടങ്ങി പലതരത്തിലുള്ള പ്രചരണമാണ് നടന്നിരുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും വിവാഹിതനാണെന്ന് ഒരിക്കല്‍ അഭിഷേകിന് പറയേണ്ടി വന്നിരുന്നു. എന്നിട്ടും വാര്‍ത്തകള്‍ അവസാനിച്ചില്ല. താരങ്ങള്‍ പൊതു പരിപാടികള്‍ക്ക് പ്രത്യക്ഷപ്പെടുന്നത് വളരെ കുറഞ്ഞതോടെ ഊഹപോഹങ്ങള്‍ വർധിച്ചുകൊണ്ടേയിരുന്നു. ഐശ്വര്യയോ അഭിഷേകോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും ഇരുവരും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളുമൊക്കെ ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണമായി. അഭിഷേക് വേറെ മറ്റൊരു നടിയുമായി അടുപ്പത്തിലാണെന്നും ഉടൻ…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ക്ക് പങ്ക്; ഗൂഢാലോചന നടന്നെന്ന് എഫ്‌ഐആര്‍; ഷുഹൈബിനെ ചോദ്യംചെയ്യും

കോഴിക്കോട്: പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്താന്‍ വിദ്യാഭ്യാസവകുപ്പ് ജീവനക്കാര്‍ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ചിന്‍റെ എഫ്‌ഐആര്‍. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊലൂഷന്‍സില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേമാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പങ്ക് കണ്ടെത്തുന്നതിനാണിത്. അടുത്ത ദിവസംതന്നെ ഇതിന്‍റെ സിഇഒ ഷുഹൈബ് അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സഹായത്തോടെ എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബ് ചോദ്യക്കടലാസ് ചോര്‍ത്തിയെന്നാണ് ക്രൈം ബ്രാബ്രാഞ്ചിന്‍റെ പ്രാഥമികനിഗമനം. വഞ്ചന, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. കൊടുവള്ളിയിലെ എംഎസ് സൊലൂഷനിലും സിഇഒ ഷുഹൈബിന്‍റെ ചോലയിലുള്ള വീട്ടിലും കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇ. സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ റെയ്ഡ് നടത്തി രണ്ട് ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍…

Read More

പാലക്കാട് പി.കെ.ശശിക്കെതിരേ വീണ്ടും നടപടി; രണ്ടു പ്രധാന പദവികളിൽനിന്ന് ശശിയെ ഒഴിവാക്കി

പാലക്കാട്: സിപിഎം നേതാവ് പി.കെ. ശശിക്ക് വീണ്ടും പാർട്ടിക്കുള്ളിൽ നിന്ന് തിരിച്ചടി. രണ്ടു പ്രധാന പദവികളിൽനിന്നു കൂടി ശശിയെ നീക്കം ചെയ്തുകൊണ്ടാണ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ശശിക്ക് ഷോക്ക് നൽകിയിരിക്കുന്നത്.പാർട്ടി നടപടി നേരിട്ട പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ. മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്‍റാകും. കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയത്. ശശി കെടിഡിസി ചെയർമാൻപദവും സിഐടിയു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ…

Read More