മകരവിളക്ക് മഹോത്സവം; തിരുവാഭരണഘോഷയാത്രയ്ക്കൊരുങ്ങി പന്തളം

പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്‍റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള്‍ രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം,നീലിമല,അപ്പാച്ചിമേട് വഴി…

Read More

കൈയടിക്കെടാ മക്കളേ … ക്യാപ്റ്റൻ ഡോ. പി.എസ്. ചിത്രയ്ക്കു പുരസ്കാരം

തൃശൂർ: ദേശീയതലത്തിൽ പ്രതിരോധമന്ത്രാലയത്തിനു കീഴിൽവരുന്ന ഡയറക്ടർ ജനറൽ എൻസിസിയുടെ മികച്ച അസോസിയേറ്റ് എൻസിസി ഓഫീസർക്കുള്ള ഡിജി എൻസിസി കമ്മന്‍റേഷൻ അവാർഡ് വടക്കാഞ്ചേരി സ്വദേശിനി ക്യാപ്റ്റൻ ഡോ.പി.എസ്. ചിത്രയ്ക്ക്. 26നു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. സെവൻ കേരള ഗേൾസ് ബറ്റാലിയനു കീഴിൽവരുന്ന തൃശൂർ ശ്രീകേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ചിത്ര. 2023-24 കാലയളവിൽ വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക അസോസിയേറ്റ് എൻസിസി ഓഫീസറാണ് ചിത്ര. വടക്കാഞ്ചേരി കുമരനെല്ലൂർ ശിവശക്തിയിൽ പി.ഡി. ശിവരാമകൃഷ്ണൻ- പാർവതി ദമ്പതിമാരുടെ മകളും വി.ആർ. രാമചന്ദ്രന്‍റെ ഭാര്യയുമാണ്.

Read More

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; വിമാന, ട്രെയിൻ സർവീസുകൾ വൈകുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ദൃശ്യപരത കുറഞ്ഞതോടെ വിമാന, ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ഇന്നലെ വൈകുന്നേരംവരെ മൂടൽമഞ്ഞ് കാരണം 45 ട്രെയിനുകളാണു വൈകിയത്. പല ട്രെയിനുകളും ഏഴുമുതൽ എട്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതും തിരികെയുമുള്ള വിമാനങ്ങളുടെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനു പുറമെ നേരിയ മഴയുണ്ട്. ഇതോടെ ഡൽഹിയിൽ ചിലയിടങ്ങളിൽ താപനില എട്ടു ഡിഗ്രി സെൽഷസിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ഇതോടെ നൂറിലധികം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.…

Read More

പത്തനംതിട്ട കൂട്ട ബലാത്സംഗക്കേസ്: 13 പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്

പത്തനംതിട്ട: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ട കൂട്ട ബലാത്സംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നു കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ ശനിയാഴ്ച രാത്രി മൂന്ന് പേർ കൂടി അറസ്റ്റിലായിരുന്നു. രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം…

Read More