രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ ; സൽമാൻ നിസാർ പ്ലെയർ ഓഫ് ദ മാച്ച്

തിരുവനന്തപുരം: സൽമാൻ നിസാറിന്‍റെ ബാറ്റിംഗ് മികവും ജലജ് സക്സേനയുടെ ബൗളിംഗ് പാടവവും കേരളത്തിനു സമ്മാനിച്ചത് ഗംഭീര ജയം. രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് ഗ്രൂപ്പ് സിയിൽ ബിഹാറിനെതിരേ ഇന്നിംഗ്സിനും 169 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. ഇതോടെ കേരളം രഞ്ജി ട്രോഫിയിൽ ക്വാർട്ടറിൽ ഇടം പിടിച്ചു. ആറുവർഷത്തിനു ശേഷമാണു ക്വാർട്ടറിലെത്തുന്നത്. സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 351. ബിഹാർ ഒന്നാം ഇന്നിംഗ്സ് 23.2 ഓവറിൽ 64ന് ഓൾ ഒൗട്ട് , രണ്ടാം ഇന്നിംഗ്സ്: 41.1 ഓവറിൽ 118ന് ഓൾ ഔട്ട്. കേരളത്തിനു വേണ്ടി 150 റണ്‍സ് നേടിയ സൽമാൻ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്. രണ്ട് ഇന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേടിയ കേരളത്തിന്‍റെ അതിഥിതാരം ജലജ് സക്സേനയാണു ബൗളിംഗിൽ മികവ് കാട്ടിയത്. കേരളം ഒന്നാം ഇന്നിംഗ്സിൽ മുന്നോട്ടു വച്ച 351 റണ്‍സ് പിന്തുടർന്ന ബിഹാറിന് ആദ്യ…

Read More

പുരി ബീച്ചിലും നിർമല ബജറ്റുമായി എത്തി: ബജറ്റിനെ വരവേറ്റ് സാൻഡ് ആർട്

രാജ്യമൊട്ടാകെ ബജറ്റിന്‍റെ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോൾ സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ടിലൂടെ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം നിർമിച്ച യൂണിയൻ ബജറ്റിന്‍റെ മണൽകലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നാല് ടൺ മണൽകൊണ്ടാണ് സാൻഡ് ആർട്ട് തീർത്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരെ പോലെ താനും വളരെ ആകാംഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കികാണുന്നത്. ഒഡീഷയിലെ പുരി ബീച്ചിലെ സാൻഡ് ആർട്ടിലൂടെ താനും ബജറ്റിനെ സ്വാഗതം ചെയ്യുകയാണെന്ന് പട്നായിക് അറിയിച്ചു. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവ് ആണ് പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ട് സ്കൂൾ നടത്തി വരികയാണ് അദ്ദേഹം. എച്ച്ഐവി, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പട്നായിക് സാൻഡ് ആർട്ട് ചെയ്തിട്ടുണ്ട്. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പട്നായിക് രാജ്യത്തിന് വേണ്ടി…

Read More

മുങ്ങിത്താഴ്ന്ന വയോധികയുടെ ജീവൻരക്ഷിച്ച ഒമ്പതാംക്ലാസുകാരന് അഭിനന്ദന പ്രവാഹം

ഒറ്റപ്പാലം: വയോധികയുടെ ജീവൻകാത്ത പതിനാലുകാരന് അഭിനന്ദന പ്രവാഹം. പാലപ്പുറം മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാൽവഴുതിവീണ് മുങ്ങിത്താഴുകയായിരുന്ന പാലപ്പുറം അങ്ങാടിയിൽ ശാന്തയെ (66) രക്ഷിച്ച പ്രജുലിനെയാണ് ജന്മനാട് ആദരിക്കുന്നത്. സ്വന്തം ജീവനു വിലകൽപ്പിക്കാതെയാണ് പ്രജുൽ ശാന്തയുടെ ജീവൻ രക്ഷിച്ചത്.പാലപ്പുറം കിഴക്കേ വാരിയത്ത് പ്രമോദ്- അജിത ദമ്പതികളുടെ മകനായ പ്രജുലിനെ പാലപ്പുറം ചിനക്കത്തൂർ നവരാത്രി ആഘോഷകമ്മിറ്റി വീട്ടിലെത്തി ധീരതാ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ ബാബുപ്രസാദ്, ഹരിദാസ് ബാലമുകുന്ദൻ, ജയപാലൻ ജഗന്നിവാസൻ, വസുന്ധര നായർ, സരസ്വതി വേണുഗോപാൽ പങ്കെടുത്തു.

Read More

നവവധുവിനെ കബളിപ്പിച്ച് മധുവിധു തീരുംമുമ്പ് സ്വർണവുമായി വരൻ മുങ്ങി; പരാതിയുമായി വീട്ടുകാർ പോലീസ് സ്റ്റേഷനിൽ; വിദേശത്തേക്ക് കടന്നതായി സൂചന

കോട്ടയം: മധുവിധു തീരുംമുമ്പ് നവവധുവിനെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്‍റെ വീട്ടുകാർ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്‍റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്‍റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പോലീസ് അറിയിച്ചു.

Read More

‘മൂന്ന് വർഷം കഴിഞ്ഞാൽ മംഗല്യയോഗം’; ജ്യോതിഷ ആപ്പുകൾ തട്ടിപ്പെന്ന് യുവതി

മനുഷ്യൻ ഉണ്ടായ കാലത്തു തന്നെ അവന്‍റെ ഉള്ളിൽ വിശ്വാസവും അന്ധവിശ്വാസവുമെല്ലാം ഉടലെടുത്തതാണ്. മിക്ക ആളുകളും ജ്യോതിഷത്തിൽ ഇന്നും അമിതമായി വിശ്വാസം പുലർത്തുന്നു. മനുഷ്യനെ ഏറ്റവും കൂടുതൽ പറ്റിക്കാൻ സാധിക്കുന്നതും ഇത്തരം അന്ധ വിശ്വാസങ്ങളിലാണ്. ഓൺലൈനായി പോലും ആളുകൾ ഇന്ന് ജ്യോതിഷ സഹായം തേടുന്നുണ്ട്. പണ്ട് കാലത്തൊക്കെ ജോത്സ്യൻ കവടി നിരത്തി ഭാവി പറയുന്നതിൽ നിന്നെല്ലാം കാലം മാറിയപ്പോൾ ജോത്സ്യൻമാരുടെ ജോലി കംപ്യൂട്ടറുകൾ ഏറ്റെടുത്തു. നൂറുകണക്കിന് ജ്യോതിഷ ആപ്പുകളും സൈറ്റുകളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ജ്യോതിഷ ആപ്പുകൾക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. പർപ്പിൾ റീഡി’ എന്ന എക്സ് ഉപയോക്താവ് ആണ് ഇതിനെതിരേ രംഗത്തെത്തിയത്. അവർ എക്സിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞാൻ ഹൈപ്പിന് വഴങ്ങി ആസ്ട്രോടോക്ക് എന്ന ആപ്ലിക്കേഷൻ ഇന്‍സ്റ്റാൾ ചെയ്തു. സൈൻ അപ്പ്…

Read More

മംഗളഗിരി സാരി മുതൽ മധുബനി ചിത്രകല വരെ; നാളിതുവരെയുള്ള ബജറ്റ് വേളകളിലെ നിർമലാ സീതാരാമന്‍റെ സാരിക്കഥ

ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ധരിക്കുന്ന സാരി എല്ലായ്പ്പോഴും ചർച്ച ചെയ്യാറുണ്ട്. ഇക്കുറിയും ആ പതിവിന് മാറ്റമില്ല. വ്യത്യസ്ത ബജറ്റ് അവതരണങ്ങളിലെ നിർമ്മല സീതാരാമന്‍റെ 8 കൈത്തറി സാരികൾ ഏതൊക്കെയെന്ന് നോക്കാം. പത്മ അവാർഡ് ജേതാവ് ബീഹാറിലെ ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ഇത്തവണത്തെ നിർമലയുടെ വേഷം. ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയും മത്സ്യത്തിൻ്റെ മാതൃകയിൽ എംപ്രോയിഡറി വ‍ർക്കും ഗോൾഡൻ ബോഡറുമാണ് സാരിക്കുള്ളത്. 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള…

Read More

കളഞ്ഞുകിട്ടിയ ഏഴരപ്പവൻ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് നൽകി ജല അഥോറിറ്റി ജീവനക്കാർ മാതൃകയായി

എടത്വ: നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്കു കൈമാറി ജല അഥോറിറ്റി ജീവനക്കാര്‍ മാതൃകയായി. എടത്വ ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ എടത്വ ജല അഥോറിറ്റി ജീവനക്കാരായ രഞ്ജിത്ത്, ഡി.റ്റി. നിഷ, രമ്യ കുര്യന്‍ എന്നിവര്‍ക്ക് ലഭിച്ച ഏഴരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മുട്ടാര്‍ ശ്രാമ്പിക്കല്‍ ഫിനാന്‍സ് ഉടമ ടി.എസ്. ഷിബു ശ്രാമ്പിക്കലിന് കൈമാറിയത്. ബിഎസ്എന്‍എല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല അഥോറിറ്റിയുടെ ഓഫീസില്‍ വെള്ളക്കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് റ്റി.എസ്. ഷിബു ശ്രാമ്പിക്കലിന്‍റെ കൈയി ല്‍ നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടത്. വെള്ളക്കരം അടച്ച ഉടമയുടെ മേല്‍വിലാസത്തില്‍ ജീവനക്കാര്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ എടത്വ പോലീസില്‍ ഏല്‍പ്പിച്ചു. എടത്വ എസ്എച്ച്ഒ എം. അന്‍വര്‍, എസ്‌ഐ എന്‍. രാജേഷ്, എഎസ്‌ഐ പ്രദീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജല അഥോറിറ്റി ജീവനക്കാര്‍ ഷിബുവിന് സ്വര്‍ണാഭരണങ്ങള്‍ കൈമാറി.

Read More

മധുബനി ചിത്രകലയിലെ ചാരുത: ബജറ്റ് അവതരണത്തിന് ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരി; ഇക്കുറിയും യൂത്തൻമാർ ചർച്ച‍യാക്കി നിർമലയുടെ സാരി

ബജറ്റ് അവതരണവേളയിൽ ധനമന്ത്രിമാരുടെ വസ്ത്രങ്ങൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യത്തിൽ നിർമ്മല സീതാരാമന്‍റെ ‘സാരി’യാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇക്കുറിയും പതിവ് തെറ്റിയില്ല. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ് ഇത്തവണ ധനമന്ത്രിയുടെ വേഷം. മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്‍റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണുള്ളത്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് ഈ സാരി മന്ത്രിക്കായി തയാറാക്കിയത്. അതേസമയം, 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്. 2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു…

Read More

പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ബഹളം വച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണി; പുതുപ്പള്ളിക്കാരൻ  മനോഹരൻ പിടിയിൽ

കായംകുളം: പട്ടാപ്പകൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലാണ് കായംകുളം പുതുപ്പള്ളി വടക്ക് മനേഷ് ഭവനത്തിൽ മനോഹരൻ (65) അറസ്റ്റിലായത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോൾ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More

ആസിഡ് ആക്രമണം: മുൻ സൈനികന് പത്തുവർഷം തടവും അഞ്ചരലക്ഷം രൂപ പിഴയും

ഹരിപ്പാട്: സഹോദരിയുടെ മകനെയും ഏഴു വയസുള്ള മകൾ ഉൾപ്പെടെ അഞ്ചുപേരുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ മുൻ സൈനികൻ ചേപ്പാട് പഞ്ചായത്ത് ഏഴാം വർഡിൽ തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർക്ക് (61) പത്തു വർഷം തടവും അഞ്ചരലക്ഷം രൂപാ പിഴയും. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.2017 ജനുവരി 23ന് രാത്രി 10.30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രി ഏഴോടെ പ്രതിയായ പ്രസന്നൻ നായർ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേലിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരി രാധയുടെ മകൻ ചേപ്പാട് കണിച്ചനല്ലൂർ ഹരിഭവനിൽ അരുണിനെ പ്രതി…

Read More