സാറേ ഒരു അഡ്മിഷൻ ഉണ്ടേ… കോളജിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കണ്ട് കുട്ടികൾ ഞെട്ടി; വൈറലായി വീഡിയോ

അപ്രതീക്ഷിതമായി എരുമ നിങ്ങളുടെ ക്ലാസിലേക്ക് കയറി വന്നാൽ എന്താകും സ്ഥിതി? ആരായാലും ഞെട്ടിപ്പോകും. എന്നാൽ ഞെട്ടാൻ തയാറിയിക്കോളൂ. ഒരു കോളജിലേക്കെത്തുന്ന എരുമയാണ് ഇന്നത്തെ സോഷ്യൽ മീഡിയ താരം. doaba_x08 എന്ന യൂസറാണ് ഇതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പോകുന്നത് വീഡിയോയിൽ കാണാം. എരുമ ക്ലാസിലേക്ക് കടന്ന് വന്നപ്പോൾ എല്ലാവരും ആദ്യമൊന്നു അമ്പരന്നു പോവുമെങ്കിലും പിന്നീട് കൂളായി ഇരിക്കുന്നു. അതിനിടയിൽ എരുമയുടെ കഴുത്തിലെ കയറിൽ പിടിച്ച് അതിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. വരാന്തയിലൂടെ വിദ്യാർഥി എരുമയുമായി പുറത്തേക്ക് പോകുന്നതും നമുക്ക് കാണാം. എരുമ അത്ര അക്രമകാരിയല്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. അവൾ അഡ്മിഷൻ എടുക്കാൻ വന്നതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.           View this post on…

Read More

ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളില്‍ ലഹരി വില്പന വ്യാപകം

ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളില്‍ ലഹരി വില്പന വ്യാപകമെന്നു പരാതി. പായിപ്പാട്, തെങ്ങണ, തൃക്കൊടിത്താനം ഭാഗങ്ങളിലാണ് കഞ്ചാവും ലഹരി പദാര്‍ഥങ്ങളും വ്യാപകമാകുന്നത്. ഈ സ്ഥലങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളും തട്ടുകടകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഊര്‍ജിതമായതായി പരാതിയുണ്ട്. ലഹരി ഉപയോഗത്തിനുശേഷമുണ്ടായ തര്‍ക്കത്തിലാണ് ഇന്നലെ രാത്രി കുറിച്ചി മുട്ടത്തുകടവില്‍ ഇതരസംസ്ഥാന തൊളിലാളി തലയ്ക്കടിയേറ്റു മരണപ്പെട്ടത്. ആസാം സ്വദേശി ലളിത് (24)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി ജസ്റ്റിനെ ചിങ്ങവനം പോലീസ് പിടികൂടി ഏതാനും മാസംമുമ്പ് തോട്ടയ്ക്കാട്ടുള്ള പണിശാലയില്‍ ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി ചെളിക്കുഴിയില്‍ താഴ്ത്തിയ സംഭവം നടന്നിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇതരസസ്ഥാന തൊഴിലാളികള്‍ ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിവിധ താമസകേന്ദ്രങ്ങളില്‍ വിപണനം ചെയ്യുന്നതായി പോലീസും എക്‌സൈസും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സാധിക്കുന്നില്ലെന്നു വിമര്‍ശനമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി…

Read More

സീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎം മൗനത്തില്‍; ഡിവൈഎഫ്‌ഐ രംഗത്ത്

കണ്ണൂര്‍: സീഡ് സൊസൈറ്റി തലവന്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്‍റെ ചുരളുകളഴിയുമ്പോള്‍ മാത്തില്‍ പ്രദേശത്ത് തട്ടിപ്പിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. അതേസമയം, നാട്ടില്‍ അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി പാര്‍ട്ടിതലങ്ങളില്‍ ചര്‍ച്ച നടന്നിട്ടും സിപിഎം മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്‌മെന്‍റെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നായി ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. സീഡ് സൊസൈറ്റിയുടെ പേരില്‍ അരങ്ങേറിയ…

Read More

കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞുതള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; കേസില്‍ ഏഴോളം പേരുണ്ടെന്ന് പോലീസ്

തൊടുപുഴ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന്‍ സാമുവലിനെ (47) കൊന്ന് പായില്‍ പൊതിഞ്ഞു തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മൂലമറ്റം സ്വദേശി ഷാരാണിനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പോലീസുകാരന്‍റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാലു പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകു എന്നും തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം…

Read More

ട്രംപിന്‍റെ തീരുവയുദ്ധത്തിൽ ഇളകി ലോക ഓഹരിവിപണി: ഏഷ്യൻ വിപണികളിലും ഇടിവ്

വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരേ കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരേയും തീരുവ ചുമത്തുമെന്നു സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. യുഎസിന്‍റെ തീരുവയുദ്ധത്തിന്‍റെ ആഘാതം ലോക ഓഹരിവിപണിയെ ബാധിച്ചു. ഏഷ്യൻ ഓഹരി വിപണികളിലും ഇന്ന് ഇടിവുനേരിട്ടു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്നു മാത്രം 53 പൈസയുടെ ഇടിവാണു നേരിട്ടത്. എന്നാൽ, ട്രംപ് തീരുവ ചുമത്തിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ചർച്ചകളിലൂടെ വ്യാപാരസംഘർഷം ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും യൂറോപ്യൻ യൂണിയൻ. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കേതിരേ കനത്ത തീരുവ ചുമത്താനുള്ള തീരുമാനങ്ങളിൽ ഖേദിക്കുന്നതായി യൂറോപ്യൻ യൂണിൻ വക്താവ് അറിയിച്ചു. 2018ൽ‌ തന്‍റെ ആദ്യ ഭരണകാലത്തും ട്രംപ് തീരുവ വർധിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം, കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം 25 ശതമാനം കനത്ത തീരുവ ഏർപ്പെടുത്തിയതിനു…

Read More

ദേശീയ ഗെയിംസ്; വോളിബോളിൽ സ്വർണവും വെള്ളിയും നേടി കേരള ടീം

ഡെറാഡൂണ്‍: അവഗണിച്ചവർക്കുത്തരമായി ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി മത്സരിച്ച ടീമുകൾ സ്വർണവും വെള്ളിയും കരസ്ഥമാക്കി. വനിതാ ടീം സ്വർണം നേടിയപ്പോൾ എതിരാളികളെ വിറപ്പിച്ച പുരുഷ ടീം വെള്ളിയിൽ പോരാട്ടം അവസാനിപ്പിച്ചു. വനിതാ ഫൈനലിൽ തമിഴ്നാടിനെ കേരളം തറപറ്റിച്ചു. സ്കോർ: 25-19, 22-25, 22-25, 25-14, 15-7. പുരുഷന്മാരുടെ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ എതിരാളികളായ സർവീസസ് നേടിയപ്പോൾ മൂന്നാം സെറ്റിലൂടെ കേരളം സ്വർണ പ്രതീക്ഷ നിലനിർത്തി. നാലാം സെറ്റിനായി പൊരുതിയെങ്കിലും അവസാന നിമിഷങ്ങളിലെ ചില പാളിച്ചകൾ തിരിച്ചടിയാകുകയായിരുന്നു. സ്കോർ: 20-25, 22-25, 25-19, 28-26. ഗൂജറാത്ത് ഗെയിംസിൽ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടിയശേഷം ഇത്തവണയാണ് കേരളം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ കേരള ടീമുകൾക്കു പങ്കെടുക്കാനായില്ല. സ്പോർട്സ് കൗണ്‍സിലും കേരള ഒളിന്പ്കിസ് അസോസിയേഷനും തമ്മിലുണ്ടായ തർക്കത്തിൽ ഇത്തവണയും ദേശീയ…

Read More

റിക്കാർഡ് അഭിഷേകം

മുംബൈ: അഭിഷേക് ശർമ മിന്നൽ സെഞ്ചുറിയിലൂടെ റിക്കാർഡ് അഭിഷേകം നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ 150 റൺസിനു കീഴടക്കി ഇന്ത്യയുടെ സംഹാര താണ്ഡവം. അഞ്ചാം ട്വന്‍റി-20യിൽ ആധികാരിക ജയം നേടിയതോടെ പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. 54 പന്തിൽ 13 സിക്സും ഏഴു ഫോറും അടക്കം 135 റൺസാണ് അഭിഷേക് ശർമ അടിച്ചുകൂട്ടിയത്. 250 ആയിരുന്നു അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റ്. ഏഴു പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 16 റൺസ് നേടിയ സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യൻ ആക്രമണത്തിനു തുടക്കമിട്ടത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97നു പുറത്തായി. മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. 17 പന്തിൽ 50 നേരിട്ട 17-ാം പന്തിൽ അഭിഷേക്…

Read More

ചായ കുടിക്കാൻ വന്നവനും നിന്നവനുമെല്ലാം തമ്മിൽ തല്ലിത്തകർത്തു; ചായക്കടയില്‍ യുവാക്കൾക്കുനേരേ പന്ത്രണ്ടംഗ സംഘത്തിന്‍റെ ആക്രമണം; സംഭവം അടൂരിൽ

അടൂര്‍: തെങ്ങമത്ത് കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്കു നേരെ 12 അംഗ സംഘത്തിന്‍റെ ക്രൂര ആക്രമണം. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ് (29), യമുന ഭവനത്തില്‍ വിഷ്ണു മോഹനന്‍ (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ നടന്ന സംഘട്ടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തെങ്ങമം പെട്രോള്‍ പമ്പിനു സമീപം നാല് ബൈക്കുകളിലായി ഇരുന്ന 12 അംഗ സംഘം അഭിരാജും വിഷ്ണുവുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നു.അഭിരാജും വിഷ്ണുവും മേക്കുമുകള്‍ പമ്പിനു സമീപത്തെ എംഎം കഫേയില്‍ ചായ കുടിക്കാന്‍ കയറിയപ്പോൾ പിന്നാലെ കടയിലെത്തിയ സംഘം ഇവർക്കുനേരേ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. സിനിമാ സ്റ്റൈലിലാണ് ആക്രമണം നടന്നിരിക്കുന്നത്. കടയിലുണ്ടായിരുന്ന സാധനങ്ങളെടുത്തും യുവാക്കളെ മര്‍ദിച്ചു. അഭിരാജിനും വിഷ്ണു മോഹനും തലയിലും ദേഹത്തും പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു അക്രമികളെന്ന് സംശയിക്കുന്നു. പരിക്കേറ്റ വിഷ്ണുവും അഭിരാജും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ്…

Read More

ഐസിസി അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് ഇന്ത്യക്ക്

ക്വാലാലംപുർ: തുടർച്ചയായ രണ്ടാം വട്ടവും ഐസിസി അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കുമാരിമാർ. അണ്ടർ 19 ട്വന്‍റി-20 ലോകകപ്പിനു മറ്റൊരു അവകാശികൾ വേണ്ടെന്നുള്ള പ്രഘോഷണവുമായി ഇന്ത്യൻ സ്വീറ്റീസ് ക്വാലാലംപുരിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒന്പതു വിക്കറ്റിനു തകർത്തു. അതും 52 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ ജയം. 2023ൽ അരങ്ങേറിയ പ്രഥമ അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ ഇംഗ്ലണ്ടിനെ സെമിയിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. യഥാർഥ ചാന്പ്യന്മാരുടെ കളിയാണ് ടൂർണമെന്‍റിൽ മുഴുനീളെ ഇന്ത്യൻ പെണ്‍കുട്ടികൾ കാഴ്ചവച്ചതെന്ന് പുരുഷ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടുകയും 33 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിൽക്കുയും ചെയ്ത ഇന്ത്യൻ ഓപ്പണർ ഗോങ്കഡി തൃഷയാണ് പ്ലെയർ…

Read More

പരീക്ഷയ്ക്ക് എത്താൻ വൈകി; സെക്യൂരിറ്റി ഗേറ്റ് പൂട്ടി; പെൺകുട്ടി ഗേറ്റിനു താഴെക്കൂടി നുഴഞ്ഞിറങ്ങി പരീക്ഷയ്ക്ക് ഹാജരായി; വീഡിയോ കാണാം

പരീക്ഷയ്ക്ക് സമയത്തിന് എത്തുക എന്നത് ഏതൊരു മത്സരാർഥിയുടെയും പ്രാഥമിക ഗുണമാണ്. വൈകി വന്നാൽ എത്രവലിയ കൊന്പത്തെ ആളായാലും അകത്തേക്ക് കയറ്റി വിടാൻ സാധിക്കില്ല. നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. കഴിഞ്ഞ ദിവസം ഒരു മത്സര പരീക്ഷയ്ക്ക് താമസിച്ച് എത്തിയ വിദ്യാർഥിനി സൂത്രത്തിൽ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലെ നവാഡ ബസാറിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥിനി. എന്നാൽ ഹാളിൽ കയറേണ്ട സമയത്തിലും വൈകിയാണ് പെൺകുട്ടി അവിടേക്ക് എത്തിയത്. അപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു. പൊടുന്നനെ മറ്റൊന്നും നോക്കിയില്ല. വിദ്യാർഥി അടഞ്ഞു കിടക്കുന്ന ഗേറ്റിനു അടിയിൽ കൂടി അകത്തേക്ക് നുഴഞ്ഞു കയറി. പെൺകുട്ടിയെ ഗേറ്റ് കടക്കാൻ കുറച്ച് ആളുകളും സഹായിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ അതൊന്നുമല്ല ട്വിസ്റ്റ്. പെൺകുട്ടി അകത്തേക്ക് നുഴഞ്ഞ് കയറുന്പോൾ ബാക്കി കുറച്ച് ആളുകൾ അകത്ത് പ്രവേശിക്കാൻ സാധിക്കാതെ പുറത്ത് നിൽക്കുന്നതും വീഡിയോയിൽ…

Read More