ബിയാൻകയുടെ നഗ്നവസ്ത്രം; കത്തിപ്പടർന്ന് വിവാദം

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ കാട്ടുതീയേക്കാൾ വേഗത്തിൽ ഗ്രാമിയിലൊരു വിവാദം കത്തിപ്പടർന്നു. അമേരിക്കൻ റാപ്പർ കാനിയെ വെസ്റ്റും കൂട്ടുകാരി ബിയാൻക സെൻസോറിയും ഗ്രാമിയിൽ ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഫോട്ടോ ഷൂട്ടിനിടെ ബിയാൻക തന്‍റെ മേൽക്കുപ്പായം അഴിച്ചു. ഇതോടെ സുതാര്യമായ അകക്കുപ്പായത്തിൽ ബിയാൻക പൂർണ നഗ്നയായി. വെസ്റ്റിനൊപ്പം റെഡ്കാർപ്പറ്റിൽ പോസും ചെയ്തു. വസ്ത്രമാണെന്ന് മനസിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാൻക. കറുപ്പ് ടീ ഷർട്ടും പാന്‍റ്സുമായിരുന്നു കാനിയെയുടെ വേഷം. ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും വാർത്തയുണ്ട്. പ്രശസ്ത മോഡൽ കിം കർദാഷിയാന്‍റെ മുൻ ഭർത്താവാണ് വെസ്റ്റ്. കർദാഷിയാനുമായി വേർപിരിഞ്ഞശേഷമാണ് ബിയാൻകയുമായി വെസ്റ്റ് സൗഹൃദത്തിലായത്.

Read More

ബിയോൺസെയൊരു ഗ്രാമിപ്പെണ്ണ്: പാട്ടുംപാടി സ്വന്തമാക്കിയത് 35 ഗ്രാമി പുരസ്കാരം

ലോസ് ആഞ്ചലസ്: ഗ്രാമിയിൽ ചരിത്രം രചിച്ച് അമേരിക്കൻ ഗായിക ബിയോണ്‍സെ. മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള പുരസ്‌കാരം നേടിയാണ് ബിയോണ്‍സെ ചരിത്രതാരമായത്. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സെ. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിലൂടെയാണ് പുരസ്‌കാര നേട്ടം. പതിനൊന്ന് നോമിനേഷനുകളുമായെത്തിയ അമേരിക്കൻ ഗായിക മൂന്ന് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച കൺട്രി ആൽബത്തിനു പുറമേ ആൽബം ഓഫ് ദ് ഇയർ, മികച്ച കൺട്രി ഡുവോ/ ഗ്രൂപ് പെർഫോമൻസ് എന്നീ വിഭാഗങ്ങിലും പുരസ്കാരം നേടി. ഇതോടെ ഗ്രാമിയിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന കലാകാരി എന്ന സ്വന്തം റിക്കാർഡും ബിയോൺസെ പുതുക്കി. ഈ വർഷത്തെ പുരസ്കാരങ്ങളടക്കം 35 ഗ്രാമിയാണ് ബിയോൺസെ നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്യപ്പെട്ടയാളും ബിയോൺസെ തന്നെ. ഇത്തവണത്തേതുൾപ്പെടെ 88 പ്രാവശ്യമാണ് ബിയോൺസെ നോമിനേറ്റ് ചെയ്യപ്പെട്ടത്. നാലു പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിയര ഫെറലും…

Read More

ദളിത് വിദ്യാര്‍ഥികളോട് അവഗണന; സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയവര്‍ക്കുള്ള 10,000 രൂപ മുടങ്ങിയിട്ട് അഞ്ചു വര്‍ഷം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതി മുടങ്ങിയിട്ട് അഞ്ചു വര്‍ഷം. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ജില്ല ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് അര്‍ഹരായവര്‍ക്ക് തുക നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ തുടക്കനാളുകളില്‍ ഇത് കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് നിലച്ചുപോയി. പല ജില്ലകളില്‍നിന്നും പത്തില്‍ താഴേ ദളിത് വിദ്യാര്‍ഥികള്‍ മാത്രമേ ഇതിന് അര്‍ഹരായിട്ട് ഉണ്ടാകാറുള്ളു. പഠനത്തിനും കലാപ്രവര്‍ത്തനത്തിനും മികവ് തെളിയിച്ച ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലും പ്രോത്സാഹന സമ്മാനത്തുകയും നല്‍കുന്നത് പദ്ധതിയും അഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ പറയുന്നു. എസ്എസ്എല്‍ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും നല്‍കുന്ന പദ്ധതിയാണ് നിലച്ചത്.…

Read More

ട്രംപ് അയയുന്നു: കാനഡക്കെതിരേയുള്ള ഇറക്കുമതി തീരുവയും മരവിപ്പിച്ചു

വാഷിംഗ്ടൺ: മെക്സിക്കോയ്ക്കുമേൽ അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതിത്തീരുവ മരവിപ്പിച്ചതിനു പിന്നാലെ കാനഡയ്ക്കെതിരേ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരുരാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ചൈനയ്ക്കു മേൽ ചുമത്തിയ ഇറക്കുമതിത്തീരുവയുടെ കാര്യത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ട്രംപ് ഈ ആഴ്ച സംസാരിക്കും. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തികളിൽ 10,000 സൈനികരെ നിയോഗിക്കുമെന്ന് മെക്സിക്കോ പ്രസിഡന്‍റ് ക്ലൗഡിയ ഷെയ്ൻബോയും ട്രംപിനെ അറിയിച്ചിരുന്നു.

Read More

നിശ്ചയദാര്‍ഢ്യം ദിലീപിനുണ്ടായിരുന്നു: കമൽ

ദിലീപ് അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന സമയത്ത് ഞാന്‍ കരുതിയത് വലിയൊരു സംവിധാകന്‍ ആകുമെന്നായിരുന്നു. കാരണം അന്ന് അഭിനയിക്കാനുള്ള മോഹമൊന്നും പറയുമായിരുന്നില്ല. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയാം. അതുപക്ഷെ അത്ര സീരിയസായി എടുത്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. നല്ല അസിസ്റ്റന്‍റ് ഡയറ്കടറായിരുന്നു. ഒരു സിനിമ നന്നായി ഡയറക്ട് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. നല്ല പ്രസന്‍സ് ഓഫ് മൈന്‍റുള്ളയാളായിരുന്നു. അതിനാല്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. സല്ലാപം ഒക്കെ കഴിഞ്ഞപ്പോള്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പുഴയും കടന്ന് ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ വല്ലാതെ എഫേര്‍ട്ട് ഇടുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരക്ടര്‍ ആകാന്‍ ശ്രമിക്കുന്നു. സ്റ്റാര്‍ ആകണം എന്ന നിശ്ചയദാര്‍ഢ്യം അവനുണ്ടായിരുന്നു. അത് പ്രധാനപ്പെട്ടതാണ്. ഉഴപ്പിക്കഴിഞ്ഞാല്‍ നമ്മള്‍ എവിടേയുമെത്തില്ല. ആ പരിശ്രമമാണ് ദിലീപിനെ താരമാക്കിയത് എന്ന് കമല്‍ പറഞ്ഞു.

Read More

ബ്ലാക്ക് ബ്യൂട്ടിയായി അനുപമ പരമേശ്വരൻ: വൈറലായി ചിത്രങ്ങൾ

മലയാള സിനിമകളില്‍ ഇടയ്ക്കൊക്കെ എത്താറുണ്ടെങ്കിലും തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി താരമാണ് അനുപമ പരമേശ്വരൻ. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന് നിറയെ ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ എലഗന്‍റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പതിവു പോലെ താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Read More

വേണ്ടാത്ത ദുർവ്യാഖ്യാനം ഒന്നിനും നൽകാതിരിക്കുക: മല്ലികാ സുകുമാരൻ

നമ്മൾ മലയാളിക്ക് ഒരു ധാരണയുണ്ട് ഒരു അഞ്ച് പടത്തിൽ ഒരു നായിക ഒന്നിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമായിരുന്നോ കെട്ടാതെ പോയതായിരുന്നോ, അവർക്ക് ഇഷ്ടമായിരുന്നോ ഇങ്ങനെ ഓരോ കഥകൾ. ഇതൊക്കെ എവിടുന്ന് ആര് ഉണ്ടാക്കിയ കഥകളാണ് എന്നറിയില്ല. വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ എന്നോട് ഒരാൾ പറഞ്ഞു എന്ന് മല്ലിക സുകുമാരൻ. ചേച്ചിയുടെ നാട്ടുകാരിയാ നവ്യാ നായർ , ഹരിപ്പാട് എന്ന്. ഞാൻ പറഞ്ഞു പൊന്നുകുഞ്ഞേ എനിക്ക് അറിയാവുന്ന ഒരു ടീച്ചറുടെ മോളാമത്. എനിക്ക് നവ്യയുടെ അച്ഛനെയും അമ്മയെയും അറിയാം. ആ കുട്ടി ഒന്നാന്തരം ഡാൻസറുമാണ്, അതിനെ വിട്ടേക്ക്. അടുത്ത പടത്തിൽ വേറെ നായിക വന്നപ്പോൾ ആ കഥ പോയി. അത് കഴിഞ്ഞ് കുറെ നാൾ കാവ്യാ മാധവന്‍റെ പേര് പറഞ്ഞു. സംവൃത സുനിലിന്‍റെ പേര് കേട്ടു. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യക്കല്ല് എന്ന സിനിമയുണ്ട്. സംവൃതയ്ക്ക് പറ്റിയ…

Read More

“ഈ അധമകുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും’: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ നടന്‍ വിനായകന്‍

കൊച്ചി: ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോ അടക്കം ഇട്ട് വിനായകന്‍റെ പ്രതികരണം. “അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ്.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകന്‍ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കുടുംബ ഫോട്ടോയും, അടുത്തിടെ വിവാദമായ വിനായകന്‍ ഫളാറ്റില്‍ നിന്നും നടത്തിയ നഗ്‌നത പ്രദര്‍ശനത്തിന്‍റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമര്‍ശം സുരേഷ് ഗോപി പിന്നീട് പിന്‍വലിച്ചിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാന്‍ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്‍റെ…

Read More

സാമന്ത പ്രണയത്തിൽ? സംശയമുയര്‍ത്തി സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഇന്ത്യയൊട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുള്ള റോളുകളും ഒരുപോലെ മികച്ചതാക്കാന്‍ നടിക്കു കഴിഞ്ഞിട്ടുണ്ട്. തന്‍റെ ജീവിതത്തിലെ വിശേഷങ്ങളും ഉയര്‍ച്ച താഴ്ചകളുമെല്ലാം അപ്പപ്പോള്‍ തന്നെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഏറെ ആഘോഷിച്ച സമാന്ത-നാഗ ചൈതന്യ അക്കിനേനി വിവാഹം പരാജയപ്പെട്ടതടക്കം ജീവിതത്തിലെ തിരിച്ചടികളൊക്കെ അവര്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ തേടുന്നതായുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിറ്റാഡെല്‍: ഹണി ബണ്ണി എന്ന ഹിന്ദി വെബ് സീരിസാണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോള്‍ സാമന്ത തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ അവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്. സിറ്റാഡെല്‍ സംവിധായകന്‍ രാജ് നിദിമൊരുവിന്‍റെ കൈ പിടിച്ച് മുംബൈയില്‍ നടക്കുന്ന പിക്കിള്‍ബോള്‍ ടൂര്‍ണമെന്‍റിനെത്തിയതാണ് ആരാധകരുടെ സംശയത്തിന് കാരണം. ഇരുവരും…

Read More

ഇപ്പോഴും ഇയാൾ എന്‍റെ ഭർത്താവ് തന്നെ, പിന്നെങ്ങനെ ഈ കല്ല്യാണം നടക്കുമെന്ന് ആദ്യഭാര്യ; വിവാഹ വീട്ടിൽ നാടകീയ രംഗങ്ങൾ

വളരെയേറെ പ്രതീക്ഷയോടെയാണ് പെൺകുട്ടികൾ വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. എന്നാൽ അതിന് വിഭിന്നമായി കാര്യങ്ങൾ മാറിമറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നുപോകും. ഒരു വിവാഹ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിവാഹത്തിനായി വരൻ ഉപേന്ദ്ര സിംഗ് പരിഹാറും അയാളുടെ വധുവും മണ്ഡപത്തിലേക്ക് എത്തുകയാണ്. മേള അകന്പടികളും താലപ്പൊലികളുമൊക്കെ ആയിട്ട് വരനെ വധുവിന്‍റെ വീട്ടുകാർ ആനയിച്ചിരുത്തി. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ അവിടേക്ക് നേഹ പരിഹാർ എന്ന യുവതി എത്തി. അവരവിടെ എത്തി ഈ കല്യാണം നടക്കില്ലന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഇവിടെ ഇരിക്കുന്ന വരൻ തന്‍റെ ഭർത്താവാണ്. പിന്നെങ്ങനെ ഈ കല്യാണം നടക്കുമെന്ന് നേഹ കാണികളോട് ചോദിച്ചു. അതോടെ പ്രശനം വഷളായി. നിയമപരമായി തങ്ങൾ ഇപ്പോഴും ഭാര്യാ ഭർത്താക്കൻമാരാണ് ബന്ധം ഇതുവരെ വേർപെടുത്തിയിട്ടില്ല, പിന്നെങ്ങനെ ഇയാൾക്ക് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യാൻ…

Read More