ഇന്‍റർനാഷണൽ കിക്ക് ബോക്സിംഗിൽ സ്വർണം കരസ്ഥമാക്കി നിദാ ഫാത്തിമ

കാഞ്ഞിരപ്പള്ളി: എതിരാളികളെ ഇടിച്ചുവീഴ്ത്തി കിക്ക് ബോക്സിംഗ് ടൂർണമെന്‍റിൽ സ്വർണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിംഗ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇന്‍റർനാഷണൽ കിക്ക് ബോക്സിംഗ് ടൂർണമെന്‍റിലാണ് നിദാ ഫാത്തിമ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 44 കിലോയിൽ താഴെയുള്ള ജൂണിയർ കാറ്റഗറി ഫുൾ കോണ്ടാക്‌ട് വിഭാഗത്തിൽ വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയാണ് നിദാ സുവർണനേട്ടം കരസ്ഥമാക്കിയത്. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിലായിരുന്നു 20 രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ചത്. 2024ൽ കോഴിക്കോട്ടു നടന്ന 46 കിലോയിൽ താഴെയുള്ള ഓർഡർ കേഡറ്റ്സ് വിഭാഗത്തിൽ ലൈറ്റ് കോണാക്‌ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാന്പ്യൻഷിപ്പിൽ സ്വർണ മെഡലും കരസ്ഥമാക്കിയിരുന്നു. എ.എസ്. വിവേക്, ആർ. രാഹുൽ, റെയിസ് എം. സജി, എസ്. ആദർശ്, എം.എസ്.…

Read More

എന്നെപോലെ ആകാൻ ഒരു സൂ തന്നെ നിങ്ങൾക്കായി ഞാൻ തുറന്നിരിക്കുന്നു എന്ന് 12 ലക്ഷം മുടക്കി നായയായി മാറിയ യുവാവ്

നായയായി വേഷം കെട്ടാൻ കൊതിക്കുന്ന മനുഷ്യരെ കുറിച്ച് പല വാർത്തകളും മുൻപും വൈറലായിട്ടുണ്ട്. നായയപ്പോലെ വേഷം കെട്ടാൻ ഏകദേശം 12 ലക്ഷത്തോളം മുടക്കിയ യുവാവ് ആണ് ജപ്പാൻകാരനായ ടോക്കോ. നായയെ പോലെ ആകാനുള്ള കോസ്റ്റ്യൂമിനാണ് 12 ലക്ഷം രൂപ യുവാവ് മുടക്കിയത്. ഇപ്പോഴിതാ തന്നെപോലെ നായയുടെ വേഷം കെട്ടാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഒരു സുവർണാവസരം ഒരുക്കുകയാണ് ഇയാൾ. ഇതിനായി ഒരു സൂ വരെ ഒരുക്കിയിരിക്കുകയാണ് ടോക്കോ. ടോക്കോ ടോക്കോ സൂ എന്നാണ് ഇതിന് യുവാവ് നൽകിയ പേര്. ‘ഒരു മൃഗമായി മാറണം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ? മനുഷ്യനല്ലാതെ അതിനപ്പുറമുള്ള മറ്റെന്തെങ്കിലും ആയി മാറണം എന്ന് ആഗ്രഹിക്കുകയും അത് നിങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ടോ? ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം’ എന്നാണ് ടോക്കോ തന്‍റെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. കോസ്റ്റ്യൂം ലഭിക്കാൻ 30 ദിവസം മുൻപ്…

Read More

മാഞ്ഞൂരിൽ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയയാൾ പിടിയിൽ‌; കോലാനി സെല്‍വന്‍റെ പേരിൽ എണ്ണിയാൽ തീരാത്തത്ര കേസുകൾ

കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്‍റെ വാതില്‍ തകര്‍ത്ത് 20.5 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്‍വന്‍-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്‍റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്.കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്‌നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന്‍ സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന്‍ പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്‍, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍. സെല്‍വകുമാര്‍…

Read More

യൂത്ത് സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍; ആലപ്പുഴയെ അക്ഷയും ഗംഗയും നയിക്കും

ആലപ്പുഴ: തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 2025 ഫെബ്രുവരി ഏഴു മുതല്‍ ഒൻപതുവരെ നടത്തുന്ന സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ തെരഞ്ഞെടുത്തു. അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണം ബാബു ജെ. പുന്നൂരാന്‍ സ്റ്റേഡിയത്തില്‍ ആലപ്പുഴ ഡിസ്ട്രിക്ട് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജേക്കബ് ജോസഫ് നിര്‍വഹിച്ചു. സെക്രട്ടറി ബി. സുഭാഷ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജോസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.സി. ജോണ്‍ ഫൗണ്ടേഷനാണ് ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നത്.പുരുഷ ടീം: അക്ഷയ് – ക്യാപ്റ്റന്‍, ഷുഹൈബ് ഷാജഹാന്‍, അശ്വന്‍, അദ്വൈത്, അനുജിത്ത്, ആല്‍ബിന്‍, ബിജിന്‍, മഷ്ഹുഡ്, ഡ്രൂപ്ത്, ഇവാന്‍, അലാപ്, ഹരികൃഷ്ണന്‍, നറേഷ്- കോച്ച്, ഷഹബാസ് – അസി. കോച്ച്, റോണി മാത്യു – മാനേജര്‍. വനിതാ ടീം: ഗംഗാ രാജഗോപാല്‍ –…

Read More

വില തുശ്ചം പിഴ മെച്ചം… സ്കൂട്ടറിന്‍റെ വില 80,000 രൂപ; പിഴയടയ്ക്കേണ്ടത് 1,60,000!

എൺപതിനായിരം രൂപ വിലയുള്ള സ്കൂട്ടറിന് ട്രോഫിക് പോലീസ് പിഴയിട്ടത് ഒരുലക്ഷത്തി അറുപതിനായിരം രൂപ! ബംഗളൂരുവിലാണു സംഭവം. നഗരത്തിലെ ട്രാവല്‍ ഏജന്‍റായ പെരിയസാമിയുടെ പേരിലുള്ളതാണു സ്കൂട്ടർ. മൂന്നു വർഷത്തിനുള്ളിൽ 311 തവണയാണ് ഈ സ്കൂട്ടർ നിയമലംഘനം നടത്തിയത്. തുടർച്ചയായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയെ തിരക്കി അയാളുടെ ട്രാവല്‍ ഏജൻസിയിലെത്തി. സ്കൂട്ടർ താനല്ലാതെ ബന്ധുവടക്കം മറ്റു രണ്ടുപേർകൂടി ഉപയോഗിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയത് ആരെന്ന് അറിയില്ലെന്നും പെരിയസ്വാമി പറഞ്ഞെങ്കിലും പിഴ അടയ്ക്കാതെ പറ്റില്ലെന്നായി ഉദ്യോഗസ്ഥർ. കുറച്ച്‌ പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞുനോക്കിയെങ്കിലും ട്രാഫിക് പോലീസ് സ്കൂട്ടർ കൊണ്ടുപോയി. വണ്ടിയുടെ വിലയുടെ ഇരട്ടി തുക പിഴ വന്ന സ്ഥിതിക്ക് സ്കൂട്ടർ ഉപേക്ഷിക്കാമെന്നു വച്ചാൽ അതിനും പെരിയസ്വാമിക്കു കഴിയില്ല. പിഴ അടയ്ക്കാതിരുന്നാല്‍ കോടതി നോട്ടീസ് അയയ്ക്കും. പിന്നീടത് വാറൻഡാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം. എന്തായാലും ബന്ധുവും…

Read More

മോഷ്ടിച്ച സ്വർണം സ്വർണക്കടയിൽ വിറ്റു; തെളിവെടുപ്പിനിടെ ജ്വല്ലറി ഉടമ ജീവനൊടുക്കി; സംഭവം മുഹമ്മയിൽ

മുഹമ്മ: മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി ജ്വല്ലറിയിൽ കൊണ്ടുവന്നപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്ക് വശത്തുള്ള രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കടത്തുരുത്തിയിൽനിന്ന് എസ്എച്ച്ഒ റെനീഷ്, എസ്ഐ എ.കെ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മോഷണക്കേസിലെ പ്രതി തൊടുപുഴ തൃക്കയിൽ ശെൽവരാജുമായി പോലീസ് സംഘം മുഹമ്മയിൽ എത്തിയത്. മോഷ്ടിച്ച 21 പവൻ സ്വർണമാണ് ശെൽവരാജ് വിറ്റതായി പറയുന്നത്. പോലീസ് എത്തുമ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും കടയിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ കടയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ തന്നെ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയി ല്ല. ഭാര്യ: സതിയമ്മ. മക്കൾ: റെജിഷ്, റെജിമോൾ.

Read More

പാലും പനീറും സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ല; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ

മുട്ട വെജ് ആണോ നോൺ വെജ് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ നടക്കുകയാണ്. ഇപ്പോഴിതാ അതിനു കൂട്ടായി പാലും പനീറും സ്ഥാനം പിടിക്കുകയാണ്. ഇവ രണ്ടും മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് അതിനാൽ ഇവയെ സസ്യാഹാരമായി കണക്കാക്കാൻ സാധിക്കില്ല എന്ന് ഡോ. സിൽവിയ കർപ്പഗം പറഞ്ഞു. പനീർ, മൂംഗ് ദാൽ, കാരറ്റ്, കക്കിരി, ഉള്ളി എന്നിവ ചേർത്തുണ്ടാക്കിയ സാലഡും തേങ്ങ, വാൽനട്ട് എന്നിവ ചേർത്ത് മധുരം ചേർക്കാതെ ഉണ്ടാക്കിയ ഒരു പാത്രം ഖീർ എന്നിവയുടെ ചിത്രം ഡോക്ടർ സുനിത സായമ്മഗാരു പങ്കുവച്ചു. പ്രോട്ടീൻ കൊഴുപ്പ് നാരുകൾ എന്നിവ അടങ്ങിയ തന്‍റെ ഭർത്താവിന്‍റെ വെജിറ്റേറിയൻ മീൽ ആണെന്ന കുറിപ്പോടെയാണ് ഡോ. സുനിതയുടെ പോസ്റ്റ്. ഇതിനു മറുപടിയാണ് സിൽവിയ പറഞ്ഞത്. പാലും പനീറും മൃഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്നതാണ്. ചിക്കനും മട്ടനും മത്സ്യവുംപോലെതന്നെയാണ് പാലും പനീറും. അതിനാൽ ഇവ…

Read More

ഉണ്ണി മുകുന്ദൻ നിഖില വിമൽ കോന്പോ; ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി 21-ന് പ്രദർശനത്തിനെത്തും

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അന്‍റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നീ ബാനറിൽ സുനിൽ ജെയിൻ, സജിവ് സോമൻ, പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ തിരക്കഥ സംഭാഷണം രാജേഷ് വൈ. വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി. എസ് സംഗീതം പകരുന്നു.…

Read More

സംസ്ഥാന ബജറ്റ്; റബര്‍ എന്നൊരു വാക്കുപോലുമില്ലാതെ… നെൽകർഷകർക്കും അവഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ കര്‍ഷകരുടെ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്ലാത്ത ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയുടെ കാര്‍ഷിക അടിത്തറയായ റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷകള്‍ തരിപ്പണമായി. ഒരു കിലോ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന സബ്‌സിഡി സ്‌കീം തുടരുമോ എന്നതുപോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാനത്തെ എട്ടു ലക്ഷം ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് റബര്‍. കൂടാതെ സംസ്ഥാനത്തിന് ഏറ്റവും വരുമാനം നല്‍കുന്ന കൃഷിയുമാണിത്.1914 മുതല്‍ സംസ്ഥാന ബജറ്റുകളില്‍ 500 കോടി രൂപ വീതം റബര്‍ വിലസ്ഥിരതയ്ക്ക് മാറ്റിവച്ചിരുന്നു. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വില 200 രൂപയായി പ്രഖ്യാപിക്കാന്‍പോലും ഇന്നലെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 500 കോടിയില്‍ 20 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ രണ്ടു മാസത്തെ സബ്‌സിഡി കുടിശികയുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച…

Read More

ഗോത്ര വിഭാഗ പ്രതിനിധികൾ കാമറയ്ക്ക് മുന്നിൽ: ‘ഏനുകൂടി’ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ ഗിരീഷ്‌ കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന “ഏനുകൂടി” എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പ്രമോദ് വെളിയനാട്, തീർഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലത തായിനേരി, പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ. മോഹനൻ, ഉമേഷ്‌ എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം- ഒ. കെ പ്രഭാകരൻ, ഛായാഗ്രഹണം- വി. കെ പ്രദീപ്. എഡിറ്റർ-കപിൽ കൃഷ്ണ. സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ. ഗാനരചന- പ്രമോദ് കാപ്പാട്. സംഗീതം-ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ. ആലാപനം ദേവനന്ദ ഗിരീഷ്. പശ്ചാത്തലസംഗീതം- രമേഷ് നാരായൺ. അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലേസ് കൊച്ചി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശിന്ദ്രൻ നായർ, പ്രൊജക്റ്റ്…

Read More