കോൺഗ്രസ് പുനഃസംഘടന ഉടൻ; കെ. സുധാകരൻ മാറിയേക്കും;  അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്‍? 

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടന്നേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റിയേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. കെസിപിസി അധ്യക്ഷനെ സംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.

Read More

സ്‌കൂട്ടറില്‍ പോകുകയായിരുന്ന അമ്മയേം മകളേയും ഗുണ്ടകൾ വെട്ടിവീഴ്ത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവിൽ തലപ്പാറയിലെ ക്വർട്ടേഴ്‌സിൽ താമസക്കാരുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ തലപ്പാറ വലിയപറമ്പിലാണ് സംഭവം. ഇവരുടെ പിന്നാലെ സ്കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. ഇരുവർക്കും കൈക്കാണ് പരിക്കേറ്റത്. രണ്ടുതവണയാണ് കത്തിവീശിയത്. അതിനുശേഷം തിരൂരങ്ങാടി ഭാഗത്തേക്ക് പ്രതി സ്‌കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. കൂരിയാട് വാടകയ്ക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാർട്ടേഴ്സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. എന്താണ് അക്രമകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഇരുവരുടെയും മൊഴി എടുക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ശശി തരൂരിന്‍റെ വിവാദ അഭിമുഖം; “പാർട്ടിക്കു വേണ്ടെങ്കിൽ ഞാൻ എന്‍റെ വഴിക്കു പോകും’;ബിജെപി മറ്റൊരു മാർഗമല്ല

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ മലയാളം പോഡ്കാസ്റ്റിന്‍റെ പൂർണരൂപം പുറത്ത്. തന്‍റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും കൂടാതെ, കേരളത്തിൽ പ്രചാരണം നടത്താതെ, താൻ ആളുകളുടെ മനസിലുണ്ടെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ, പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ തന്‍റെ വഴിക്ക് പോകുമെന്നും അഭിമുഖത്തിൽ പറയുന്നു. ബിജെപി തന്‍റെ മറ്റൊരു മാർഗമല്ലെന്നും തരൂർ വ്യക്തമാക്കി. സമയം ചെലവഴിക്കാൻ തനിക്ക് മറ്റ് വഴികളില്ലെന്ന് കരുതരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രസംഗങ്ങളുണ്ട്. ലോകമെമ്പാടുംനിന്ന് ക്ഷണങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയവും പാർലമെന്‍റും കാരണം പല സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നില്ല. ബിജെപി തന്‍റെ മറ്റൊരു ഓപ്ഷനല്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്നും ശശി തരൂർ പറഞ്ഞു. “”തിരുവനന്തപുരത്തെ എന്‍റെ വോട്ട്…

Read More

ആൾ മാറാട്ടം നടത്തി വീഡിയോകോൾ ചെയ്ത് പണം തട്ടാൻ നോക്കി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വിസിയുംപെട്ടു

ഭുവനേശ്വർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി ബെർഹാംപുർ സർവകലാശാല വൈസ് ചാൻസലർ ഗീതാഞ്ജലി ഡഷിൽനിന്നു 14 ലക്ഷം രൂപ തട്ടിയെടുത്തു. ഇഡി ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തി വീഡിയോ കോൾ വിളിച്ചാണു പണം കൈക്കലാക്കിയത്. ഈമാസം 12 നാണ് ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽനിന്ന് ഗീതാഞ്ജലിക്ക് ഫോൺ കോൾ ലഭിച്ചത്. അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾ ആരോപിച്ചു. ഗീതാഞ്ജലിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും 14 ലക്ഷം രൂപ നൽകിയാൽ വിട്ടയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിച്ചു. വിശ്വാസം നേടിയെടുക്കുന്നതിനായി ഇയാള്‍ അടുത്ത ദിവസം വിസിയുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരിച്ചയച്ചു. ബാക്കി തുക ഘട്ടംഘട്ടമായി തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്മെന്നു പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ല. തുടര്‍ന്ന് വിസി…

Read More

പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തു: പുറത്ത് പറഞ്ഞാൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; അധ്യാപകൻ പിടിയിൽ

ചെന്നൈ: തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറു വിദ്യാര്‍ഥിനികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപകൻ പ്രഭുവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂരിലെ വാണിയമ്പാടിക്കു സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറു വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോള്‍ പരീക്ഷയ്ക്കു തോല്‍പ്പിക്കുമെന്നും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി. കുട്ടികള്‍ ചൈള്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസുമായി സ്‌കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴിയെടുത്തു.

Read More

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; ഭക്തരുടെ എണ്ണം 66 കോടി കവിയും

ലക്നൗ: ആറാഴ്ച നീണ്ടുനിന്ന മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം. ഇന്നത്തെ ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ‌‌ഇതുവരെ 64 കോടിയിലധികം ഭക്തർ മഹാകുംഭമേളയ്ക്കെത്തിച്ചേര്‍ന്നതായാണു കണക്ക്. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് നിഗമനം. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തർ ദിവസവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭക്തജനപ്രവാഹത്തിൽ കണക്കുകളെല്ലാം തെറ്റി. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്കായി പ്രയാഗ്‌രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് പണ്യനദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് സ്‌നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ്…

Read More

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ… ബിയറിൽ മുക്കിയ ദുരിയൻപഴം; മടികൂടാതെ കഴിച്ച് യുവാവ്; വൈറലായി വീഡിയോ

വിചിത്രമായ ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. “ദുരിയൻ-ബിയർ’ കോന്പിനേഷനുമായാണ് അദ്ദേഹത്തിന്‍റെ പുതിയ എൻട്രി. രൂക്ഷഗന്ധവും അരുചിയുമുള്ള ദുരിയൻപഴം ആരും അത്ര ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാൽ, തായ്‌ലൻഡിന്‍റെ തലസ്ഥാനനഗരമായ ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ദുരിയൻ പഴം ബിയറിൽ മുക്കി കഴിക്കുന്ന ലീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങളിൽ ദുരിയൻ പഴം ബിയറിൽ മുക്കി ലീ കഴിക്കുന്നതും ഒരു കഷണം പഴം ബിയറിലിട്ട് കുലുക്കുന്നതും കാണാം. ഈ കോന്പിനേഷൻ അടിപൊളിയാണെന്നും എല്ലാവരും രുചിച്ചുനോക്കണമെന്നും ലീ പറയുന്നു. ‘ബിയറിനുതന്നെ കയ്പാണ്. അപ്പോൾ അതിൽ മുക്കി ദുരിയൻ എങ്ങനെ കഴിച്ചു എന്നാണ് വീഡിയോ കണ്ടവരിലേറെയും അദ്ഭുതപ്പെടുന്നത്. എന്നാൽ, ചിലർ ഈ കോന്പിനേഷൻ പരീക്ഷിച്ചു നോക്കുമെന്നു പ്രതികരിച്ചു.

Read More

മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു: ഒരാളുടെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിച്ചില്ല; പതിനേഴുകാരന്‍റെ വയറിനോടുചേര്‍ന്നുള്ള അധിക കാലുകള്‍ നീക്കംചെയ്തു

വയറില്‍നിന്നു തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്തു പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണു വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നീക്കം ചെയ്ത അവയവത്തിന് 16 കിലോയോളം ഭാരമുണ്ടായിരുന്നു. കുട്ടിക്ക് ആരോഗ്യമുള്ള രണ്ടു കാലുകളും രണ്ടു കൈകളുമുണ്ടെങ്കിലും പൊക്കിളിനോടുചേര്‍ന്ന് രണ്ടു കാലുകള്‍ അധികമായുണ്ടായിരുന്നു. അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിക്കുണ്ടായിരുന്നത്. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്‍റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥ. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

മകളെപ്പോലെ കാണേണ്ടവളോട്… വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി പോലീസ്; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ

ചാരുംമൂട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്‍റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്‌. ഷിബുഖാനെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്കു പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പോലീസ് അധ്യാപകനെ അറസ്റ്റുചെയ്തു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More

‘കല്യാണം കഴിച്ചില്ലെങ്കില്‍ പിരിച്ചുവിടും’: ചൈനീസ് കമ്പനിയുടെ സർക്കുലർ വിവാദമായി

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം ഏറെക്കാലം ചൈനയ്ക്കായിരുന്നു. എന്നാൽ അടുത്തനാളിൽ അവർക്കത് നഷ്ടപ്പെട്ടു. ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയിൽ 142.57 കോടിയും. ജനസംഖ്യ കുറയുന്നതിൽ ഉത്കണ്ഠാകുലരായ ചൈനീസ് ഭരണകൂടം രാജ്യത്തെ ജനനനിരക്കും വിവാഹനിരക്കും ഉയര്‍ത്താന്‍ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അതിനിടെ ഒരു ചൈനീസ് കന്പനി സ്വന്തം നിലയ്ക്ക് വിവാഹനിരക്ക് വർധിപ്പിക്കാൻ നടത്തിയ നീക്കം വലിയവിവാദമായി. സംഭവം ഇങ്ങനെ: ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പ് കന്പനി തങ്ങളുടെ ജീവനക്കാർക്കായി ഒരു സർക്കുലർ ഇറക്കി. 28നും 58നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്റ്റംബറോടെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കണമെന്നും അല്ലാത്തപക്ഷം അവരെ പിരിച്ചുവിടുമെന്നുമായിരുന്നു സർക്കുലറിലെ ഉള്ളടക്കം. സദുദ്ദേശ്യത്തോടെയുള്ള ഈ നിര്‍ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണു വഴിവച്ചത്.…

Read More