സൈനസൈറ്റിസ്; സൈനസിലെ അണുബാധയും തലവേദനയും

പൊടിയും വരണ്ട തണുപ്പും കൂടുന്പോൾസാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്. തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന നമ്മുടെ തലയോട്ടിയിലുള്ള പൊള്ളയായ അറകളെയാണു സൈനസ് എന്നു പറയുന്നത്. കവിളെല്ലിനുള്ളിലാണ് ഏറ്റവും വലിയ സൈനസ് ആയ മാക്സില്ലറി സൈനസുള്ളത്. നെറ്റിയിൽ മധ്യഭാഗത്താണു ഫ്രോണ്ടൽ സൈനസുകളുടെ സ്ഥാനം. കണ്ണുകളുടെ ഇടയിലായി മൂക്കിന്‍റെ പാലം തുടങ്ങുന്നിടത്താണു എത്മോയിഡ് സൈനസ് ഉള്ളത്. കണ്ണിന്‍റെ പിൻ ഭാഗത്താണു സ്ഫിനോയിഡ് സൈനസ്. അതുകൊണ്ടുതന്നെയാണ് ഒാരോ സൈനസിനെ പഴുപ്പു ബാധിക്കുന്പോഴും തലയുടെ വ്യത്യസ്തഭാഗങ്ങളിൽ വേദന തോന്നുന്നത്. സാധാരണയായി സൈനസുകളുടെയുള്ളിൽ വായുവാണുണ്ടായിരിക്കുക. അവയുടെ സാന്നിധ്യമാണു നമ്മൂടെ സ്വരത്തിനു മുഴക്കം നല്കുന്നത്. സൈനസിന്‍റെ വലുപ്പ രൂപ വ്യതിയാനത്തിനനുസരിച്ച് ശബ്ദവ്യത്യാസം വരാം. ഈ  എല്ലിൻ ഗുഹകളിലുള്ള ശ്ളേഷ്മ സ്തരങ്ങളിൽ വൈറസ്, ബാക്റ്റീരിയ, ഫംഗസ് എന്നിവ കടന്നാക്രമിക്കുന്പോഴാണു സൈനസൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാകുന്നത്. എല്ലിൻ ഗുഹകളായതിനാൽ പുറത്തേക്കു വികസിക്കാൻ സാധിക്കാത്തതിനാൽ ശക്തമായ വിങ്ങലും വേദനയും അനുഭവപ്പെടും. സൈനസുകൾ…

Read More

പഞ്ചായത്ത് അവാർഡ് പോലും ഇതുവരെ കിട്ടിയിട്ടില്ല: ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല; ബാബു ആന്‍റണി

നാൽപത് വർഷത്തെ കരിയറിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചിത്രവും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ വൈശാലി പോലെയൊരു സിനിമ, പൂവിന് പുതിയ പൂന്തെന്നൽ പോലെയൊരു സിനിമ മാത്രം മതി നമ്മളെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ. അതിന്‍റെ കൂടെ ഭാഗ്യമായിട്ട് പിന്നാലെ കുറേ നല്ല സിനിമകൾ വേറെയും കിട്ടിയതെന്ന് ബാബു ആന്‍റണി. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല. ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. അവാർഡ് ആയിരുന്നില്ല നമ്മുടെ ലക്ഷ്യം. ജനങ്ങളെ എങ്ങനെ എന്‍റർടെയ്ൻ ചെയ്യാം എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. എന്തൊക്കെ ആയാലും ജനങ്ങളെ രസിപ്പിക്കുക എന്നതല്ലേ നമ്മുടെ തൊഴിൽ. പുരസ്‌കാരങ്ങളും പണവും ഒക്കെ അതിനോട് കൂട്ടിച്ചേർക്കാവുന്ന അംഗീകാരങ്ങൾ മാത്രമാണ്. എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്. പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ…

Read More

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ; പവന് 2,160 രൂപയുടെ വര്‍ധന; ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന വര്‍ധന

കൊച്ചി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,560 രൂപയും, പവന് 68,480 രൂപയുമായി. ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നത്തേത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. അന്താരാഷ്ട്ര സ്വര്‍ണ വില 100 ഡോളറിന് മുകളില്‍ കയറുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ആഭ്യന്തര വിലയിലും റിക്കാര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ നിലവില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. പകരച്ചുങ്കം വർധന ഇന്നലെ ട്രംപ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പ്. അന്താരാഷ്ട്ര…

Read More

കൂടൽമാണിക്യം ദേവസ്വം കഴകം ജോലി; ഈഴവ വിദ്യാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു; തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ചെയർമാൻ

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതി വിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബാലു രാജിവച്ച ഒഴിവിലാണ് പട്ടികയിലെ അടുത്ത ഉൗഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചത്. കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെന്‍റ് ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും.ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നൽകിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്‍റ് ഓർഡർ ദേവസ്വം ബോർഡ് വേഗത്തിൽ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും…

Read More

കേരളത്തിന്‍റെ സ്വന്തം എയർ കേരള ജൂണിൽ സർവീസ് ആരംഭിക്കും; കോർപറേറ്റ് ഓഫീസ് ആലുവയിൽ; ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ മാത്രം

കൊല്ലം: കേരളത്തിന്‍റെ സ്വന്തം വിമാന കമ്പനിയായ എയർ കേരളയുടെ ആദ്യ സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയിൽ നിന്നായിരിക്കും പ്രഥമ സർവീസ് പറന്നുയരുക. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മാത്രമായിരിരിക്കും നടത്തുക. ദക്ഷിണ-മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതായിരിക്കും തുടക്കത്തിലെ സർവീസുകൾ. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുക. 76 സീറ്റുകൾ ഉള്ള എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. എല്ലാം ഇക്കണോമി ക്ലാസുകൾ ആയിരിക്കും. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് തുടങ്ങുന്നത്. ഇതിനായി എയർ കേരള ഐറിഷ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷം മുതൽ അന്താരാഷ്ട്ര സർവീസുകൾക്കും തുടക്കമിടും. ആലുവ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമാണ് എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസ് പ്രവർത്തിക്കുക. നിർമാണം പൂർത്തിയാക്കിയ…

Read More

കരീനയും പൃഥ്വിയും ഒന്നിക്കുന്നു? സംശയവുമായി ആരാധകർ

പൃഥ്വിരാജും കരീന കപുറും ഒന്നിച്ചുള്ള ഒരു വീഡിയോ ദൃശ്യം വൈറലായതിന് പിന്നാലെ ചോദ്യവുമായി ആരാധകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ എമ്പുരാൻ എന്ന മലയാള സിനിമ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുകയാണ്. ആഗോള തിയറ്റർ ഷെയർ നൂറ് കോടി പിന്നിട്ട ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നും അടുത്തിടെ ഫേസ്ബുക്കിലൂടെ പൃഥ്വി അറിയിച്ചിരുന്നു. പിന്നാലെ പുതിയ രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടൻ പോകുകയാണെന്ന് പറഞ്ഞ് അമ്മ മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപുറും പൃഥ്വിരാജും ഒരുമിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീന കപുറിനോടൊപ്പമാണോ പൃഥ്വിയുടെ പുതിയ സിനിമയെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ദയ്റ എന്ന ചിത്രത്തിൽ പൃഥ്വിരാജും കരീനയും ഒരുമിച്ച്…

Read More

ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് റോഡിൽ കൊണ്ടിട്ട നിലയിൽ; പോലീസിൽ പരാതി നൽകി ക്ഷേത്രം ഭാരവാഹികൾ

ചാത്തന്നൂർ: ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹം തകർത്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ. കല്ലുവാതുക്കൽ അടുതല പുളിക്കൽ ഭഗവതിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ശ്രീകോവിലിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്രഹമാണ് തകർത്തത്. ബ്രഹ്മരക്ഷസ്, നാഗദൈവങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ ഈ ഭാഗത്താണ് പ്രതിഷ്ഠിച്ചിരുന്നത്. ഇതിൽ ബ്രഹ്മരക്ഷസിന്‍റെ പീഠം ഇളക്കിയാണ് വിഗ്രഹം തകർത്ത് ദൂരെയുള്ള റോഡിൽ കൊണ്ടിട്ടത്. വിഗ്രഹത്തിന്‍റെ ഒരു ഭാഗം റോഡിന്‍റെ എതിർവശത്താണ് ഉപേക്ഷിച്ചത്. മോഷണശ്രമമല്ല ഇതിന് പിന്നിലെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വഞ്ചികളിലോ വിളക്കുകളിലോ തൊട്ടിട്ടു പോലുമില്ല. ക്ഷേത്രഭാരവാഹികൾ പാരിപ്പള്ളി പോലീസിന് പരാതി നല്കി.

Read More

വെറുപ്പിന്‍റെ വർഗീയതയെ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ദേശീയതയും മതവും കൂട്ടിക്കലർത്തിയ ബിജെപിയുടെ കപടദേശീയതയെ മഹാത്മാഗാന്ധിയും സർദാർ പട്ടേലും ജവഹർലാൽ നെഹ്റുവും സ്വീകരിച്ച നിലപാടുകളിലൂടെ നേരിടുമെന്ന പ്രഖ്യാപനത്തോടെ എഐസിസി സമ്മേളനം സമാപിച്ചു. രാജ്യത്തെ വെറുപ്പിന്‍റെ അഗാധതയിലേക്കു തള്ളിവിടുന്ന വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരേ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് രാഷ്‌ട്രീയ പ്രമേയത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതിൽ ഭരണകക്ഷി സജീവ പങ്കാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്‍റെ ദുർബലവും പരാജയപ്പെട്ടതുമായ വിദേശനയം, സന്പദ്‌വ്യവസ്ഥ തുടങ്ങിയവ രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തു. മോദിയുടെ വ്യക്തിഗത ബ്രാൻഡിംഗിന്‍റെയും നിക്ഷിപ്ത താത്പര്യങ്ങളുടെയും ബലിപീഠത്തിൽ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്തു. അമേരിക്കയുടെ മുന്നിൽ നിസഹായ വിധേയത്വമായി മോദി മാറിയെന്നു പ്രമേയം കുറ്റപ്പെടുത്തി. ഗുജറാത്തിലും കേന്ദ്രത്തിലും അധികാരത്തിൽ തിരിച്ചെത്താനുള്ള പാർട്ടിയുടെ നയസമീപനങ്ങൾ സമ്മേളനം അംഗീകരിച്ചു.

Read More

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍; പ്രത്യേക സാഹചര്യത്തിൽ മാത്രം ഇംഗ്ലീഷ് മതിയെന്ന് സർക്കുലർ

തിരുവനന്തപുരം: ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലർ.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകൾ, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ധനവകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങൾ, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

Read More

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്നു കണ്ടത് പുറത്താക്കപ്പെട്ടവരെന്ന് ഐഎന്‍എല്‍

കോഴിക്കോട്: മലപ്പുറം ജില്ലയ്ക്കെതിരേ കടുത്ത ഭാഷയിൽ അധിക്ഷേപങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്‍റെ വസതിയിൽ ചെന്ന് കണ്ടത് ഐഎൻഎൽ നേതാക്കളാണെന്ന റിപ്പോർട്ട് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി. മൂന്ന് കൊല്ലം മുമ്പ് ഗുരുതരമായ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയവരാണ് വെള്ളാപ്പള്ളിയെ കണ്ടതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി നാഷനല്‍ ലീഗ് നേതാക്കള്‍ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെയ്ത് ഷബീല്‍ ഹൈദ്രോസ് തങ്ങള്‍, വൈസ് പ്രസിഡന്‍റ് എച്ച്. മുഹമ്മദാലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വെള്ളാപ്പള്ളിയുടെ നിലമ്പൂരിലെ പ്രസംഗം വിവാദമായ സാഹചര്യത്തിൽ സാമുദായിക ധ്രുവീകരണത്തിന് അത് കാരണമായേക്കുമെന്ന ആശങ്ക അദ്ദേഹത്തെ നേരിട്ട് അറിയിക്കുവാൻകൂടിയാണ്…

Read More