കാലവർഷക്കെടുതി: ആയിരം കോടിയുടെ പാക്കേജ് വേണം; 220 കോടി കാർഷിക മേഖലയ്ക്ക് മാത്രം വേണമെന്ന് മന്ത്രി സുനിൽ കുമാർ

തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടാൻ കേന്ദ്രത്തോട് ആയിരം കോടി രൂപ സംസ്ഥാനം ആവശ്യപ്പെടുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. 220 കോടി രൂപ കാർഷിക മേഖലയ്ക്ക് മാത്രം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനിൽ കുമാർ പറഞ്ഞു.

Related posts