എക്സൈസിലെ ഊമക്കത്തുകള്‍ക്കുപിന്നില്‍ ഡ്യൂട്ടി ചെയ്യാനുള്ള മടി..?  സേനാംഗങ്ങൾക്കിടയിൽ അമര്‍ഷം പുകയുന്ന

സ്വന്തംലേഖകന്‍
കോഴിക്കോട്: എക്സൈസിലെ ഊമകത്തുകള്‍ക്ക് പിന്നില്‍ സേനാംഗങ്ങള്‍ക്ക് ഡ്യൂട്ടി ചെയ്യാനുള്ള മടിയാണെന്ന് “വെളിപ്പെടുത്തല്‍’. എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥനാണ് “ഔദ്യോഗിക’ഭാഷയില്‍ ഇക്കാര്യം മറ്റു സേനാംഗങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്. മേലുദ്യോഗസ്ഥരുടേയും സഹപ്രവര്‍ത്തകരുടെ പേരിലും പേര് വെളിപ്പെടുത്താതെയും വ്യാജപേരിലും മറ്റുള്ളവരുടെ പേരിലും എക്‌സൈസ് കമ്മീഷണറേറ്റിലും മറ്റുമായി വ്യാജപരാതികള്‍ വരുന്ന സാഹര്യത്തിലാണ് അതിനു പിന്നിലുള്ള കാരണം വ്യക്തമാക്കി എക്‌സൈസിലെ മേലുദ്യോഗസ്ഥന്‍ രംഗത്തെത്തിയത്.

അതേസമയം, മേലുദ്യോഗസ്ഥന്‍റെ വിശദീകരണം സേനാംഗങ്ങള്‍ക്കിടില്‍ അമര്‍ഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് വനിതകള്‍ക്ക് സേനയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് പേര് വെളിപ്പെടുത്താതെ പരാതി അയച്ചിരുന്നു. ഇതിനു പിന്നാലെ പുരുഷ സേനാംഗങ്ങളും പേര് വെളിപ്പെടുത്താതെ പരാതി നല്‍കി.

ഈ രണ്ടു പരാതികളും പരിഹരിക്കാന്‍ ഇതുവരേയും എക്‌സൈസ് കമ്മീഷണറോ വകുപ്പോ തയാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഊമക്കത്തുകള്‍ക്കെതിരേ ഉദ്യോഗസ്ഥരുടെ “മടി’യാണെന്ന രീതിയില്‍ വിശദീകരണവുമായി എക്‌സൈസിലെ ഉന്നതന്‍ രംഗത്തെത്തിയത്. സംസ്ഥാന എക്സൈസ് സേനയില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ പീഡിപ്പിക്കുന്നതായി വ്യക്തമാക്കി മാര്‍ച്ചിലായിരുന്നു പരാതി നല്‍കിയത്.

പേരുകള്‍ വെളിപ്പെടുത്താത്ത വനിതാ ഓഫീസര്‍മാര്‍ അയച്ച വസ്തുതകള്‍ അടിയന്തിരമായി അന്വേഷിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്ക് എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യക്ഷമമായ നടപടികള്‍ ഉണ്ടായില്ലെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്. വനിതകളുടെ “ഊമ’ക്കത്ത് വിവാദമായി നിലനില്‍ക്കെ തന്നെയാണ് പുരുഷ സേനാംഗങ്ങളും പരാതിയുമായി രംഗത്തെത്തിയത്.

എക്സൈസില്‍ വനിതകളെ എടുത്തതിനു ശേഷം പുരുഷ ജീവനക്കാര്‍ക്ക് പലവിധത്തിലുള്ള പീഡനങ്ങളും ആരോപണങ്ങളും ഏല്‍ക്കേണ്ടി വരുന്നുവെന്ന് വെളിപ്പെടുത്തിയാണ് പേര് വെളിപ്പെടുത്തുവാന്‍ ഭയക്കുന്ന ഒരു കൂട്ടം പുരുഷ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ക്ക് വേണ്ടി അവരുടെ അഭിപ്രായം മാനിച്ച് സമര്‍പ്പിക്കുന്ന പരിവേദനമെന്ന പേരില്‍ കത്തയച്ചത്. ഈ കത്തിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ു

Related posts