കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തി; വരവേൽപ്പ് നൽകി ബിജെപി നേതൃത്വം

തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ ബിജെപി പ്രവർത്തകർ ഉജ്വല വരവേൽപ്പ് നൽകി സ്വീകരിച്ചു.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഗവർണർ സ്ഥാനം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.

വിമാനത്താവളത്തിൽ നിന്നും നിരവധി വാഹനങ്ങളുടെയും നൂറ് കണക്കിന് ബൈക്കുകളുടെയും അകന്പടിയോടെയാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം അദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പോയി.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻപിള്ള, ജില്ലാ പ്രസിഡന്‍റ് സുരേഷ്, ബിജെപി സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി, ജെ.ആർ.പത്മകുമാർ, എം.എസ്.കുമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് കുമ്മനത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്.

Related posts