ആദ്യ കാഴ്ചയിൽതന്നെ മോഹം തോന്നി;  പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതിനെക്കുറിച്ച് വിദ്യാ ബാലൻ


സിദ്ധാർഥിനെ കാണുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ല. വിവാഹം ചെയ്യണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു. ജീവിതത്തിൽ ഒപ്പം ഒരാൾ വേണമായിരുന്നു.

പക്ഷെ വിവാഹിതയാകുമെന്ന് കരുതിയില്ല. മുപ്പത് വയസിനുള്ളിൽ എനിക്ക് ഒരുപാട് വിജയങ്ങൾ നേടാനായി. അതൊരാളുമായി പങ്കുവയ്ക്കണമെന്നു തോന്നി.

ഞാൻ ചിലരെ ഡേറ്റ് ചെയ്തു. പക്ഷെ അതെല്ലാം പരാജയപ്പെട്ടു. ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാൻ വഞ്ചിക്കപ്പെട്ടു. ഇനി ഒരു ബന്ധം വേണ്ടെന്ന് തീരുമാനിച്ചു.

പക്ഷെ സിദ്ധാർഥിനെ കണ്ടശേഷം പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി. സിദ്ധാർഥിനോട് ആദ്യ കാഴ്ചയിൽ തന്നെ മോഹം തോന്നി. –വിദ്യാ ബാലൻ

Related posts

Leave a Comment