സിദ്ധാര്‍ഥന്‍റെ മരണം: ജുഡീഷ്യൽ റിപ്പോർട്ട് തള്ളി നടപടി; സസ്പെൻഷൻ നേരിട്ട ഡീനിനേയും അസി. വാർഡനേയും സർവീസിൽ തിരിച്ചെടുത്തു

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണത്തിൽ സസ്പെൻഷൻ നേരിട്ട ഡീൻ എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. കോളജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്‍റിലാണ് ഇരുവർക്കും നിയമനം.

ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ടിന്മേൽ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി കെ.എസ്. അനിൽ ഉൾപ്പെടെ നാലുപേർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്‍റ് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തു.

സിദ്ധാര്‍ഥന്‍റെ മരണം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ടിന്മേൽ, പൂക്കോട് വെറ്ററിനറി കോളജ് ഡീൻ ആയിരുന്ന എം.കെ. നാരായണൻ, മുൻ അസിസ്റ്റന്‍ഡ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരേ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ടിന്‍റെ പകർപ്പ് ഓഗസ്റ്റ് 23ന് വിസിക്ക് നൽകിയിരുന്നു. 45 ദിവസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം എന്നായിരുന്നു നിർദേശം. എന്നാൽ തുടർനപടി വേണ്ടെന്ന് സർവകലാശാല മാനേജ്മെന്‍റ് കൗൺസിൽ തീരുമാനമെടുത്തു.

സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനാൽ ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മാനേജ്മെന്‍റ് കൗൺസിൽ തീരുമാനിച്ചു.

ഈ വർഷം ഫെബ്രുവരി പതിനെട്ടിനാണ് പൂക്കോട് വെറ്ററിനറി കോളജിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാമ്പസിൽ ഉണ്ടായിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റൽ ചുതമല ഉണ്ടായിരുന്ന കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ച് മാർച്ച് അഞ്ചിനായിരുന്നു ഇരുവരെയും സസ്പെൻഡ് ചെയ്തത്. ആള്‍ക്കൂട്ട വിചാരണയുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു.

Related posts

Leave a Comment