കൊച്ചി: ഇറച്ചിക്കോഴി 87 രൂപയ്ക്കു നൽകണമെന്നു കർഷകരോട് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നു സർക്കാർ ഹൈക്കോടതിയിൽ. ജിഎസ്ടിയുടെ ഗുണം ജനങ്ങൾക്ക് കിട്ടണമെന്നാണ് സർക്കാർ ഇതിലൂടെ ഉദേശിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോഴിവില 87 രൂപയാക്കണമെന്നു ധനമന്ത്രി ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത് പൗൾട്രി ഫാർമേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട് വ്യക്തമാക്കിയത്. 87 രൂപ എന്നത് വാക്കാൽ പറഞ്ഞാൽ പോരെനായിരുന്നു ഹർജിക്കാരുടെ വാദം.
Related posts
അരിയിൽ ഷുക്കൂർ കൊലക്കേസ്: സിപിഎം നേതാക്കൾക്കു തിരിച്ചടി; പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ തള്ളി
കൊച്ചി: സിപിഎം നേതാക്കൾക്കു കനത്ത തിരിച്ചടിയേകി അരിയിൽ ഷുക്കൂർ കൊലക്കസിൽ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളി....ഫർണിച്ചർ ബുക്ക് ചെയ്താൽ 2027ൽ തുടങ്ങുന്ന കമ്പനിയിൽ ജോലി; ഓരോ ബുക്കിങ്ങിനും ലാഭവിഹിതം; തട്ടിപ്പിൽ വീഴരുതെന്ന് പോലീസ്
കൊച്ചി: സൈബര്‍ തട്ടിപ്പിലെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസാണ്. കമ്പനിയുടെ പേരില്‍ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ...യുഎസ് ഫെഡ് പ്രഖ്യാപനം; സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല; പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയായി
കൊച്ചി: യുഎസ് ഫെഡ് പ്രഖ്യാപനം വന്നെങ്കിലും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായില്ല. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 30 ഡോളറോളം...