ബ്ലാസ്റ്റേഴ്സ് ഏറ്റവുമധികം ആരാധകരുള്ള ക്ലബ്

കൊച്ചി: രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന ഖ്യാതി ഇനി കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്‍റെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഐഎസ്എലില്‍ കളിക്കുന്ന ഒരു ടീമിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത് ആദ്യമായാണ്.

2014 മേയ് 14ന് അന്ന് ഐഎസ്എലില്‍ കളിച്ചിരുന്ന എട്ടു ക്ലബ്ബുകളില്‍ ഒന്നായി രൂപംകൊണ്ട കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 39 ലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്‌ബോള്‍ ക്ലബ്ബുകളെ അപേക്ഷിച്ച് ഇതു വളരെ വലുതാണ്.

മാത്രമല്ല, ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്പോര്‍ട്‌സ് ഇനമായ ക്രിക്കറ്റിലെ ചില ഐപിഎല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്സിന് എന്നത് ക്ലബ്ബിനുള്ള മികച്ച പിന്തുണ വ്യക്തമാക്കുന്നു.

ഐഎസ്എലിലെ മൊത്തം കാഴ്ചക്കാരില്‍ 45ശതമാനവും, കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കളികള്‍ക്കാണുള്ളത്. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ശരാശരി 40,000 ആരാധകരാണ് കളി കാണാനായി എത്തുന്നത്.

2018 ലെ ‘ഐഎസ്എല്‍ ബെസ്റ്റ് പിച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരം’ ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിരുന്നു. ഒരു ഫുട്‌ബോള്‍ ക്ലബ്ബെന്ന നിലയില്‍ എല്ലാ വശങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് ശക്തമായ വളര്‍ച്ചാ അടിസ്ഥാനങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ആശയവിനിമയവും ഇടപഴകലും ഇതിന്‍റെ മറ്റൊരു പ്രകടനം മാത്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബായി മാറുന്നതിനുള്ള യാത്രയിലാണ് ടീമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറഞ്ഞു.

Related posts