വ്യാജ ചെക്ക് കേസിൽ  ഇരുപത് വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

വെള്ളിക്കുളങ്ങര: 20 വർഷങ്ങൾക്കു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ 1995 കോടാലി സ്വദേശിയായ ഡോക്ടറിൽ നിന്നും പണം കടം വാങ്ങി വ്യാജ ചെക്ക് നൽകി കബളിപ്പിച്ച കേസിൽ ചാലക്കുടി മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാന്പ്ര സ്വദേശി സഹായി പറന്പിൽ ഷാജഹാനെ ( 42) വെള്ളിക്കുളങ്ങര സബ്ഇൻസ്പെക്ടർ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.

പല കേസുകളിലും ഉൾപ്പെട്ട കോടതിയിൽനിന്ന് ജാമ്യമെടുത്തു മുങ്ങി നടക്കുന്നവരെ പിടികൂടാനായി ചാലക്കുടി ഡിവൈഎസ്പി ലാൽജിയുടെ നിർദേശ പ്രകാരം രൂപീകരിച്ച സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിപ്പോൾ പോലീസ് എത്തി പിടികൂടുകയായിരുന്നു കട്ടപ്പന പോലീസ് സ്റ്റേഷനിലെ കള്ളനോട്ട് കേസിലും ഇയാൾ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആസാദ് കാതിക്കുടം, കൃഷ്ണനുണ്ണി, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, ഷിന്‍റോ എന്നിവരും അന്വേഷസംഘത്തിലുണ്ട ായിരുന്നു.

Related posts