ഇത്രേ ഉള്ളൂ…’നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു, ഒരു ദിവസം നജീബിനെ ഒരാള് വന്നു രക്ഷിച്ച് കൊണ്ട് പോയി, പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം’; ആടുജീവിതത്തിന്‍റെ ചുരുക്കെഴുത്തുമായി തേജസ്വിനി

ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ റിക്കാർഡ് കളക്ഷൻ നേടക്കൊണ്ടാണ് തീയറ്ററുകളിൽ മുന്നേറിയത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നോവലിന്‍റെ സൃഷ്ടാവ് ബെന്യാമിൽ പങ്കുവച്ച കുറിപ്പാ‍ണ് വൈറലാകുന്നത്.

മന്തരത്തൂർ എംഎൽപി സ്കൂൾ വിദ്യാർഥിനി നന്മ തേജസ്വിനി തന്‍റെ നോവലിന്‍റെ കഥ വെറും പത്ത് വരിയിൽ എഴുതി തീർത്ത രസകരമായ കുറിപ്പാണ് ബെന്യാമിൻ പങ്കുവച്ചത്. കുട്ടി എഴുതിയ കഥയുടെ ചിത്രവും‍ അദ്ദേഹം സൈബറിടങ്ങളിൽ പങ്കുവെച്ചു.

‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്‍റെ പുല്ലും ആടിന്‍റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ് ചുരുക്കത്തിൽ നന്മ തേജസ്വിനി എഴുതിയത്.

Related posts

Leave a Comment