മധുബനി ചിത്രകലയിലെ ചാരുത: ബജറ്റ് അവതരണത്തിന് ധനമന്ത്രി ധരിച്ചത് പത്മശ്രീ ദുലാരി ദേവി സമ്മാനിച്ച സാരി; ഇക്കുറിയും യൂത്തൻമാർ ചർച്ച‍യാക്കി നിർമലയുടെ സാരി

ബജറ്റ് അവതരണവേളയിൽ ധനമന്ത്രിമാരുടെ വസ്ത്രങ്ങൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇക്കാര്യത്തിൽ നിർമ്മല സീതാരാമന്‍റെ ‘സാരി’യാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇക്കുറിയും പതിവ് തെറ്റിയില്ല. ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ് ഇത്തവണ ധനമന്ത്രിയുടെ വേഷം.

മധുബനി ചിത്രകലയാണ് സാരിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മത്സ്യത്തിന്‍റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണുള്ളത്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് ഈ സാരി മന്ത്രിക്കായി തയാറാക്കിയത്.

അതേസമയം, 2024 ലെ ബജറ്റ് അവതരണ വേളയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള മജന്ത ബോർഡറുള്ള ഓഫ്-വൈറ്റ് മംഗളഗിരി സാരിയാണ് നിർമല സീതാരാമൻ ധരിച്ചിരുന്നത്. 2023-ൽ, ചുവന്ന നിറത്തിലുള്ള ഒരു ടെമ്പിൾ ബോർഡർ സാരിയാണ് ധരിച്ചത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്ക് ഉള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്.

2022 ൽ, തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021-ൽ, ഹൈദരാബാദിലെ പോച്ചമ്പള്ളി വില്ലേജിൽ നിന്നുള്ള ഒരു ഓഫ്-വൈറ്റ് പോച്ചമ്പള്ളി സാരിയുമാണ് അവർ ധരിച്ചിരുന്നത്. 2020-ൽ മഞ്ഞ സിൽക്ക് സാരിയും 2019-ൽ ഗോൾഡൻ ബോർഡറുകളുള്ള പിങ്ക് മംഗൾഗിരി സാരിയുമാണ് ധരിച്ചിരുന്നത്.

Related posts

Leave a Comment