സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് ! എത്തിച്ചയാളും സെക്യൂരിറ്റിയും ഓടി രക്ഷപ്പെട്ടു…

കൊച്ചിയിലെ സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് നല്‍കിയിരുന്നുവെന്നും എക്‌സൈസ് സംഘം പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പാലാ സ്വദേശി സാജുവാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു.

ഇയാള്‍ ലഹരി സംഘത്തിലെ അംഗമാണെന്ന് എക്‌സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു.

എക്‌സൈസ് സംഘം ഇവിടെയെത്തുമ്പോള്‍ ഓഫീസിനകത്ത് അഞ്ച് യുവാക്കള്‍ ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീര്‍, കുത്തുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്.

ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്‌സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.

കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെഎ നിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സിസിടിവി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Related posts

Leave a Comment