എല്ലാം പറഞ്ഞുതീര്‍ത്തു, കേസില്ല! നിയന്ത്രണംവിട്ട കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ചശേഷം കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നെത്തിയ കാര്‍ പള്ളിക്കവലയിലെ ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചശേഷം സ്കൂട്ടറിലും ഇടിച്ച് എതിര്‍വശത്തുള്ള ബേക്കറിക്കുള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ബേക്കറിയുടെ പടികള്‍ ഇടിച്ചുകയറിയ കാര്‍ കടയിലെ ചില്ല് അലമാര തകര്‍ത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറോടിച്ചിരുന്നയാള്‍ വഴിയില്‍ വീണെങ്കിലും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മിനി ബസ് ടെര്‍മിനലിന് സമീപമായിരുന്നു അപകടമെങ്കിലും കാര്‍ പാഞ്ഞെത്തിയ ഭാഗത്തെങ്ങും യാത്രക്കാരും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബസ് ടെര്‍മിനലില്‍ ബസ് കാത്തു നിന്നവരും ഈ ഭാഗത്തുണ്ടായിരുന്നില്ലെന്നതു ഭാഗ്യമായി. ആരുടെയും പരിക്ക് സാരമല്ല. സംഭവം പറഞ്ഞുതീര്‍ത്തതിനാല്‍ കേസില്ലെന്ന് പോലീസ് പറയുന്നു.

Related posts

Leave a Comment