ഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്

ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.ശരിയായി കൈ കഴുകാം· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകടോയ് ലറ്റ് ശുചിത്വം · മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക · മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.രക്തപരിശോധന· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.കരുതലോടെ ആഘോഷങ്ങൾ· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്…

Read More

അമിതവണ്ണം കുറയ്ക്കാൻ ഇന്‍റർമിറ്റന്‍റ് ഫാസ്റ്റിംഗ്

അമിതവണ്ണം കുറയ്ക്കാന്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡയറ്റിംഗ് രീതിയാണ് ഇടവിട്ടുള്ള ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്. ഒരാള്‍ 8 മണിക്കൂര്‍ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂര്‍ ഉപവസിക്കുന്ന രീതിയാണിത്. ഭക്ഷണം കഴിക്കുന്ന 8 മണിക്കൂര്‍ സൈക്കിള്‍ എങ്ങനെ വേണമെന്നത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ് രീതികൾ* ദിവസം 12 മണിക്കൂര്‍ ഉപവാസം12 മണിക്കൂര്‍ ഉപവാസം ഏറ്റവും എളുപ്പമാകുന്നത് ഉപവാസ സമയത്തിൽ ഉറക്കം കൂടി ഉള്‍പ്പെടുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയില്‍ ഉപവസിക്കാനായി തെരഞ്ഞെടുക്കാം.* 16 മണിക്കൂര്‍ ഉപവാസംഒരു ദിവസം 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണം.* ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിച്ച് രണ്ട് ദിവസം ഉപവാസം.* ഒന്നിടവിട്ട ദിവസങ്ങളില്‍ ഉപവസിക്കുന്ന രീതി* 24 മണിക്കൂര്‍ ഉപവാസം.ഗുണങ്ങള്‍ശരീരഭാരം കുറയ്ക്കാം· ശരീരഭാരം കുറയ്ക്കാനും വിസറല്‍ ഫാറ്റ് (ബെല്ലി ഫാറ്റ്)…

Read More

മുട്ടുവേദനയ്ക്കു പരിഹാരമെന്ത്?

ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ (സന്ധിവാതം)ഭാഗമാണ് കാൽമുട്ടുവേദന. കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗത്തിനു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്‍റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാൽമുട്ടിലെ പ്രയാസ ങ്ങളുടെ കാരണങ്ങൾ. പ്രായം കൂടുന്നതിന്‍റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിക്കുന്നത് വേറൊരു പ്രധാന കാരണം. കാൽസ്യം കുറയുന്നതു പ്രശ്നമാണോ?ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്‍റെ ഗൗരവം കൂടുതലാകാവുന്നതാണ്. സ്വയംചികിത്സയിൽ അപകടമുണ്ടോ?കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന…

Read More

ചൂടുകാലം മുൻകരുതലുകൾ എടുക്കാം: യാത്രകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതാം

സൂര്യാതാപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. താപനിയന്ത്രണം തകരാറിലായാൽഅന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.ഇതൊക്കെ ശ്രദ്ധിക്കാം * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത്…

Read More

വാർധക്യത്തിലെ ചർമസംരക്ഷണം: ആഹാരക്രമവും ചർമാരോഗ്യവും

വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.കുരുക്കൾ 1. മിലിയ (Milia)യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ മുഖത്തും ശരീരഭാഗങ്ങളിലും കാണുന്ന വെളുത്ത ചെറിയ കുരുക്കളാണ് മിലിയ എന്ന് അറിയപ്പെടുന്നത്. 1-2 മിമീ വലിപ്പമുള്ള ഇവ മുഖത്തും കണ്‍പോളകളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. റെറ്റിനോയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇലക്ട്രോ കോട്ടറിയും (Electro cautery) ഇതിന് ഫലപ്രദമാണ്. 2. സെബോറിക് കെരറ്റോസസ്മങ്ങിയ നിറമോ, ഇരുണ്ട നിറമോ ഉള്ള ചെറുതും വലുതുമായ കുരുക്കളാണിവ. മിക്കവാറും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്. ത്വക്കിന്‍റെ പോഷകം വാര്‍ധക്യത്തില്‍ വിറ്റാമിന്‍റെയും പോഷകങ്ങളുടെയും കുറവുണ്ടാകാറുണ്ട്. പേല്ലഗ്രാ പോലുള്ള അസുഖങ്ങള്‍ – ത്വക്കിനെ ബാധിക്കുന്നവ – വിറ്റാമിൻ സിയുടെ അഭാവം കൊണ്ട് ഉണ്ടാകാം. അതുകൊണ്ട് സമീകൃതാഹാരം ത്വക്കിന് അത്യന്താപേക്ഷിതം. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, സി, ഇ കൂടുതലുള്ള പച്ചയും മഞ്ഞയും നിറമുള്ള പച്ചക്കറികള്‍, സിട്രസ്…

Read More

സമ്മർദമില്ലാതെ പരീക്ഷയെ നേരിടാം

ഒരു അക്കാദമിക് വർഷം കൂടി അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പൊതുപരീക്ഷകളും െ മത്സരപരീക്ഷകളും എങ്ങനെ ഫലപ്രദമായി നേരിടാൻ കഴിയും എന്നത് പ്രധാനമാണ്. ആദ്യം പൊതുപരീക്ഷകളിലേക്കാണ് വിദ്യാർഥികൾ പൊകുന്നത്. അതിനു ശേഷമാണ് പലതരത്തി ലുള്ള മത്സരപരീക്ഷകൾ വരുന്നത്. ഫ്രീയാകാംഎക്സാം അടുത്തുവരുന്ന സമയത്തും സ്റ്റഡി ലീവിന്‍റെ സമയത്തുമൊക്കെ വളരെ ഫ്രീയായി പഠിക്കേണ്ടതു പ്രധാനമാണ്. നമ്മൾ എത്രത്തോളം മാനസിക സമ്മർദത്തിലാണോ അത്രത്തോളം നമ്മുടെ പഠനത്തിന്‍റെ കാര്യക്ഷമത അവതാളത്തിലാകും. എത്രത്തോളം മാർക്ക് കൂടുതൽ കിട്ടും അല്ലെങ്കിൽ മാർക്ക് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും അല്ലെങ്കിൽ ആഗ്രഹിക്കുന്ന ശതമാനം മാർക്ക് കിട്ടിയില്ലെങ്കിൽ എന്‍റെ ഭാവി എന്തായി ത്തീരും. അത്തരത്തിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന ഘടകങ്ങളൊക്കെ മാറ്റിനിർത്തി, ഓരോ വിദ്യാർഥിയും അവരുടെ അറിവ് വർധിപ്പിക്കാനുള്ള ആത്മാർഥശ്രമങ്ങളാണ് ഈ അവസരത്തിൽ നടത്തേണ്ടത്.* പുതിയ പാഠഭാഗങ്ങൾ ഈ അവസരത്തിൽ ധാരാളം സമയമെടുത്ത് പഠിക്കുന്നത് ഒഴിവാക്കുക. ഇതിനകം പഠിച്ച…

Read More

ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?

പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്‍റെ ഉള്ളിൽ ഡെന്‍റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത്. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസ സിങ്ങും ചെയ്യാത്ത തിനാൽ.. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച്  പോട് കണ്ടുപിടിക്കാത്തതിനാൽലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ . ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ്ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ. നീർക്കെട്ട്, പഴുപ്പ്, നീര്. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു,…

Read More

വായ്പുണ്ണ് ; കൃത്യമായ രോഗനിർണയം പ്രധാനം

വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. അടിസ്ഥാന കാരണം കണ്ടെത്തണംവായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും. വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ. എന്താണു പോംവഴി? ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലുംഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം. സ്വയംചികിത്സ ഒഴിവാക്കാംമരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്ന്…

Read More

വായ്പ്പുണ്ണിനു പിന്നിൽ

സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്‍റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.\ മാനസിക സമ്മർദംസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ…

Read More

ലുക്കിൽ അല്ല വർക്കിലാണ് പ്രധാനം … ഒരിക്കൽ മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ എന്നും കഴിക്കാൻ തോന്നും

ഡയറ്റ് ചെയ്യുന്നവർ കൃത്യമായ ഭക്ഷണക്രമമായിരിക്കും പൊതുവേ പാലിക്കാറുള്ളത്. അത്തരക്കാർ കഴിക്കുന്ന പ്രധാന സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിൽ സുലഭമാണ്. വെളുത്ത സ്പോഞ്ച് പോലെയാണ് ഷേപ്പ് എങ്കിലും മഖാനയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്‌. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഏറെ സഹായിക്കും. അതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. മഖാനയ്ക്ക് കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകരമാണ്.

Read More