യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കും: അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കും; പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. ആശാ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാൽ അവർക്ക് അർഹമായ ആദരം നൽകണം. ആശാ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും കർണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Read More

കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മരിച്ചത് പാനൂര്‍ സ്വദേശി ശ്രീധരന്‍

കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരന്‍(70) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പാനൂരിലെ കൃഷിയിടത്തില്‍വച്ചായിരുന്നു ആക്രമണം. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്‍റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം സാരമായി പരിക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്. പ്രദേശത്ത് ഇതിനു മുന്‍പും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Read More

എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ വർധനവ്: ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം ഉത്പാദനം കുറഞ്ഞു

ന്യൂഡൽഹി: പ്രധാന എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ ജനുവരിയിൽ നേരിയ വർധനവ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമൻറ്, വൈദ്യുതി എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന എട്ട് പ്രധാന മേഖലകളിൽ ജനുവരിയിൽ 4.6 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ മാസം 4.2 ശതമാനം വളർച്ചമാത്രമേ നേടാനായുള്ളൂ. 2024 ഡിസംബറിൽ രേഖപ്പെടുത്തിയ 4.8 ശതമാനത്തേക്കാൾ നേരിയ കുറവാണ്. ജനുവരിയിൽ സിമന്‍റ് മേഖല 15 മാസത്തെ ഏറ്റവും ഉയർന്ന 14.5 ശതമാനത്തിലെത്തി. ഡിസംബറിൽ സിമന്‍റ് മേഖല 4 ശതമാനം വളർച്ചയാണ് നേടിയത്. ഈ ജനുവരിയിൽ കൽക്കരി ഉത്പാദനം 2024 ജനുവരിയെക്കാൾ 4.6% വളർന്നു. എന്നാലിത് നാല് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ്. പെട്രോളിയം റിഫൈനറി ഉത്പാദനം 8.3 ശതമാനം ഉയർന്നു. ഡിസംബറിൽ 2.8 ശതമാനത്തിലായിരുന്നു. ഈ വർഷം ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം…

Read More

കെഎസ്ആർടിസി ബസുകളുടെ വാടകനിരക്ക് കുറയ്ക്കും: ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്ന് വിലയിരുത്തൽ

ചാത്തന്നൂർ: കെഎസ്ആർടിസി സ്വകാര്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന ബസുകളുടെ വാടക നിരക്ക് നേർപകുതിയായി കുറയ്ക്കാൻ ശിപാർശ. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരുടെ യോഗമാണ് ശിപാർശ നല്കിയത്. ധനകാര്യ വിഭാഗം ശിപാർശ അംഗീകരിച്ചാൽ കോർപറേഷനും പൊതുജനങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടും. സ്വകാര്യബസ് ഓപ്പറേറ്റർമാരുമായുള്ള മത്സരത്തെ നേരിടാനും ഡിപ്പോകളിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്ന ബസുകൾ പ്രയോജനപ്പെടുത്താനും നിരക്ക് കുറയ്ക്കുന്നതുകൊണ്ട് കഴിയും. വിവാഹം, വിവാഹനിശ്ചയം, കുടുംബപരിപാടികൾ, സംഘടനാ പരിപാടികൾ തുടങ്ങിയവയ്ക്കാണ് ബസ് വാടകയ്ക്ക് നല്കുന്നത്. വാടകനിരക്ക് കുറച്ചാൽ ഇത് ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓർഡിനറി ബസുകൾ നാല് മണിക്കൂർ വാടകയ്ക്ക് നല്കുന്നതിന് 8500 രൂപയാണ് ഈടാക്കുന്നത്. 75 കിലോമീറ്റർ ദൂരമായി നിജപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറിലധികം സമയമെടുത്താൽ മണിക്കൂറിന് 500 രൂപ വീതം അധികം നല്കണം. 75 കിലോമീറ്റർ അധികരിച്ചാൽ 65 രൂപ കിലോമീറ്ററിന് അധികം നല്കണം. വാടക 4500…

Read More

തൊട്ടാൽ പൊള്ളൂലോ ഇനി: വാണിജ്യ സിലിണ്ടറിന് ആറുരൂപ കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,806 രൂപയായിരുന്നു. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

Read More

നൂറു ശതമാനം വിജയം നേടാന്‍ ‘പരീക്ഷാ സഹായി’‌: പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വിജയികളാകുന്നവര്‍ക്ക് ഉന്നത പഠനത്തില്‍ പരാജയം

കൊച്ചി: സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കാനിരിക്കെ നൂറു ശതമാനം വിജയം നേടാനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ ‘പരീക്ഷാസഹായി'(സ്‌ക്രൈബ്) യെ നിയമിക്കുന്നതായി ആക്ഷേപം. ആദിവാസി മേഖലകളില്‍ പഠനത്തില്‍ സമര്‍ഥരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായിട്ടാണ് സ്‌കൂളുകള്‍ പരീക്ഷാസഹായികളെ വച്ചിരിക്കുന്നതായി ആക്ഷേപം ഉയരുന്നത്. സാധാരണഗതിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാനായിട്ടാണ് പരീക്ഷാസഹായികളെ വയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയുള്ളത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ സഹായത്തോടെ സ്‌കൂളുകളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാസഹായിയെ വയ്ക്കരുതെന്ന് പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിര്‍ദേശം ഉണ്ട്. എന്നാല്‍ ആ നിര്‍ദേശത്തിന് വില കല്‍പ്പിക്കാതെയാണ് സ്‌കൂളുകളുടെ ഇത്തരത്തിലുള്ള നീക്കം. പരീക്ഷാസഹായിയെ വച്ച് പൊതു പരീക്ഷകളെഴുതി പാസാകുന്ന വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തില്‍ പലപ്പോഴും പിന്നോക്കം പോകുന്ന അവസ്ഥയാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. അടിസ്ഥാന പാഠഭാഗങ്ങള്‍ പോലും അറിയാതെ ഉന്നത പഠനത്തിനായി…

Read More

ഇവനെയൊന്നു മണത്താൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല മക്കളെയെന്ന് ചേട്ടൻ; സെന്‍റ് ഓഫ് പാർട്ടിക്ക് കഞ്ചാവെത്തിച്ച യുവാവ് നിരവധി ലഹരിക്കേസിലെ പ്രതിയെന്ന് പോലീസ്

കാസര്‍ഗോഡ്: പത്താം ക്ലാസിലെ സെന്‍റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് നിരവധി ലഹരിക്കേസുകളിലെ പ്രതിയെന്ന് പോലീസ്. വിദ്യാർഥികളും പ്രതിയും തമ്മിൽ ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങൾ വഴി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ സെന്‍റ് ഓഫ് പരിപാടിക്ക് വിദ്യാർഥികൾ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, എസ്‌ഐ എം.പി. പ്രദീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്‌കൂളിലെത്തുകയും പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്ന് 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ നീര്‍ച്ചാല്‍ കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്‍റെ കൈ തിരിച്ചൊടിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക…

Read More

രക്ഷപ്പെടുത്തിയത് 47 പേരെ ഹിമപാതം: രക്ഷാദൗത്യം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. ചമോലി ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മനാ ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 47 പേരെ രക്ഷപ്പെടുത്തിയെന്നു സൈന്യം അറിയിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.

Read More

ബസിനുള്ളിൽ യുവതിക്ക് പീഡനം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: മഹാരാഷ്‌ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ദത്താത്രയ രാംദാസ് ഗഡെയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 12വരെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പുനെയിലെ ഷിരൂർ തഹസിലെ വയലിൽ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ പുനെ സെഷൻസ് കോടതിയിൽ ഹാജരാക്കി. പോലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ സമർപ്പിക്കുകയും ഗഡെയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് എംഎസ്ആര്‍ടിസിയുടെ ശിവ്ഷാഹി എസി ബസിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രയ ഗഡെ (36)യെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ പ്രതി…

Read More

ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം: ദന്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിട്ടി: ആറളം ഫാമിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദന്പതിമാർക്കുനേരേ കാട്ടാനയാക്രമണം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശേരി അമ്പിളി (31), ഭർത്താവ് ഷിജു (36)എന്നിവരെയാണ് ആന ആക്രമിച്ചത്. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ ബ്ലോക്ക് 12നും പത്തിനുമിടയിൽ കോട്ടപ്പാറയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇവർ കാട്ടാനയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്. പരിക്കേറ്റ ദന്പതിമാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദന്പതിമാർ സഞ്ചരിച്ച സ്കൂട്ടറിനെ കാട്ടാന പിന്തുടർന്നെ ത്തുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേരും വീണു. പിന്തുടർന്നെത്തിയ കാട്ടാന ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ആനയുടെ ശ്രദ്ധ വീണു കിടക്കുന്ന സ്കൂട്ടറിലേക്ക് മാറിയ സമയത്ത് ദന്പതിമാർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ കാട്ടാന തകർത്തു. വനപാലകർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾ മുന്പാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ദന്പതിമാരെ…

Read More