മികച്ച സംവിധായകൻ ഉൾപ്പെടെ പുരസ്കാരങ്ങൾ: ഓസ്കറിൽ തിളങ്ങി ‘അനോറ’; ഏഡ്രിയൻ ബ്രോഡി മികച്ച നടൻ, മൈക്കി മാഡിസൺ നടി

ലൊസാഞ്ചലസ്: താരപ്രൗഢമായ ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ലോകം കാത്തിരുന്ന 97-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഡ്രിയൻ ബ്രോഡിയാണ് മികച്ച നടൻ. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്കു കുടിയേറിയ ശിൽപ്പിയുടെ കഥ പറ‍ഞ്ഞ “ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനാണ് ബ്രോഡിയെ പുരസ്കാരത്തിനർഹനാക്കിയത്. ബ്രോഡിയുടെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 2003ൽ “ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിലൂടെ ബ്രോഡി ഓസ്കർ നേടിയിട്ടുണ്ട്. “അനോറ’ എന്ന ചിത്രത്തിലെ, ലൈംഗിക തൊഴിലാളിയായ അനോറ എന്ന കഥാപാത്രത്തിന്‍റെ ജീവിതമുഹൂർത്തങ്ങളെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ മൈക്കി മാഡിസൺ ആണ് മികച്ച നടി. അതേസമയം ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഹിന്ദി ചിത്രം “അനുജ’യ്‌ക്ക് പുരസ്‌കാരനേട്ടമില്ല. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു പുരസ്കാരങ്ങളാണ് അനോറ കരസ്ഥമാക്കിയത്. അനോറയുടെ സംവിധാനം…

Read More

കടമിഴിയിൽ കമലദളം… വൈറ്റില ഹബിൽ ദാസേട്ടനൊപ്പം ചുവടുകൾ വച്ച് രേണു സുധി: വൈറലായി ഡാൻസ് വീഡിയോ

വീണ്ടുമൊരു വൈറൽ ഡാൻസുമായി എത്തിയിരിക്കുകയാണ് രേണു സുധിയും ദാസേട്ടന്‍ കോഴിക്കോടും. എറണാകുളം വൈറ്റില ഹബ്ബില്‍ വച്ച് മറ്റൊരു യുവതിക്കൊപ്പമാണ് ഇരുവരുടെയും ഡാൻസ് റീല്‍. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കടമിഴിയിൽ കമലദളം എന്ന ഗാനത്തിനാണ് മൂന്നുപേരും ഡാന്‍സ് കളിക്കുന്നത്. ഷൺമുഖദാസ് എന്ന ദാസേട്ടൻ കോഴിക്കോട് തന്നെയാണ് ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. പലരും രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്‍റുകൾ ചെയ്യുന്നുണ്ട്. ഇത് ഇനിയും തീർന്നില്ലേ എന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ നെഗറ്റീവുകളെ ഒഴിവാക്കി ഇനിയും ഉയരത്തിൽ പറക്കാൻ രേണുവിന് സാധിക്കട്ടെയെന്ന് പറഞ്ഞവരും കുറവല്ല. അതേസമയം, രേണുവും ഷൺമുഖദാസും ചേർന്ന് ‘ചാന്ത് പൊട്ട്’ എന്ന് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വീഡിയോയുമായി ഇവർ എത്തിയത്.…

Read More

ബാലയുടെ മുൻഭാര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു: ഡോ. എലിസബത്ത് ഉദയനെ കാമത്തോടെ അല്ല ഞാൻ നോക്കുന്നത്, കല്യാണം കഴിക്കണം: സന്തോഷ് വർക്കി

സിനിമ റിവ്യൂവിലൂടെ ആളുകൾക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെ ആളുകളുടെ മനസിൽ ചേക്കാറാൻ അദ്ദേഹത്തിന് വേഗത്തിൽ സാധിച്ചു. ഇപ്പോഴിതാ ചലച്ചിത്ര താരം ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡോ. എലിസബത്ത് ഉദയനെ താൻ കാമത്തോടെ അല്ല നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇരു കുടുംബങ്ങളും അക്കാഡമിക് കേന്ദ്രീകൃതമാണ്. അതിനാൽ തന്നെ നല്ല ഉദ്ദേശത്തോടെയാണ് വിവാഹകാര്യം സംസാരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. ബാല കോകിലയെ കല്യാണം കഴിച്ചു. അതു പോലെ എലിസബത്തിന് വേറെ കല്യാണം കഴിച്ചു കൂടെ എന്ന് സന്തോഷ് ചോദിച്ചു. ആണുങ്ങൾക്ക് മാത്രം എന്തും ചെയ്യാം. പെണ്ണുങ്ങൾക് ബാധകം അല്ലെ കല്യാണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഞാൻ ഡോ.…

Read More

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല, പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം: ശ്രേയ ഘോഷാൽ

സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും ആലപിക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രേയ ഘോഷാല്‍. ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടാണ് ഇതേക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവതിയായത്. അവര്‍ ആ പാട്ടുകള്‍ക്ക് നൃത്തംചെയ്യുന്നു. നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വന്നുപറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെ. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം. ഒരു സ്ത്രീയാണ് ഇത് എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായി ചെയ്യുമായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടിന്‍റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനംചെലുത്തുന്നുണ്ട് എന്ന് ശ്രേയ ഘോഷാല്‍…

Read More

പെണ്ണ് കേസ് ചിത്രീകരണം തുടങ്ങി

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയുന്ന പെണ്ണ് കേസ് എന്ന സിനിമയുടെ ചിത്രീകരണം മൈസൂരിൽ ആരംഭിച്ചു. ഇ ഫോർ എക്സിപിരിമെന്‍റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കൊ പ്രൊഡക്ഷൻ-വി യു ടാക്കീസ് എന്‍റർടെയ്ൻമെന്‍റ്, കൊ പ്രൊഡ്യൂസർ-അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-സരിൻ രാമകൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി. കെ, കല-അർഷദ് നക്കോത്ത്, മേക്കപ്പ്-ബിബിൻ തേജ, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആസിഫ് കുറ്റിപ്പുറം,…

Read More

അമ്മയുടെ സ്ഥാനത്തുനിന്നു ഞാൻ വളർത്തുന്ന അനിയത്തി: തുറന്നു പറച്ചിലുകളുമായി രശ്മിക മന്ദാന

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്‍റേതായൊരു സ്ഥാനം സ്വന്തമാക്കിയ താരസുന്ദരിയാണു രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നടി തെലുങ്കിലെത്തിയതോടെയാണ് ജനപ്രീതി നേടുന്നത്. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടി ഹിന്ദിയിലും സജീവമാണ്. വിക്കി കൗശലിനൊപ്പം അഭിയിച്ച ഛാവ എന്ന ചിത്രമാണ് ഒടുവിൽ റിലീസ് ചെയ്ത രശ്മികയുടെ ചിത്രം. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രൊമോഷന്‍ പരിപാടികളിലൂടെയും മറ്റും നടി പല കഥകളും പറഞ്ഞിരുന്നു. അതിലൊന്ന് തനിക്കൊരു അനിയത്തി ഉണ്ടെന്നതായിരുന്നു. സഹോദരിയെ അമ്മയുടെ സ്ഥാനത്ത് നിന്നും നോക്കേണ്ട അത്രയും പ്രായവ്യത്യാസം ഉണ്ടെന്നാണ് രശ്മിക പറഞ്ഞത്. കര്‍ണാടകത്തിലെ വളരെ സാധാരണക്കാരുടെ കുടുംബത്തിലാണ് നടി രശ്മിക മന്ദാന ജനിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നെന്ന് നടി തന്നെ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വന്തമായി വീട് ഇല്ലാത്തത് കൊണ്ട് താമസിച്ചതൊക്കെ വാടകയ്ക്ക് ആയിരുന്നു. വാടക കൊടുക്കാന്‍…

Read More

ആടുജീവിതത്തിന്‍റെ ബജറ്റ് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ല: ബ്ലെസി

“ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ. എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കു കിട്ടാവുന്നതില്‍ വച്ച് നല്ല റീച്ച് ആ സിനിമക്കു കിട്ടിയിട്ടുണ്ട്. അതിനു പുറമെ ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല’ എന്ന് സംവിധായകൻ ബ്ലെസി.

Read More

ഇന്ദ്രൻസിനെ പോലെ ‘ഡൗൺ ടു എർത്ത്’ ആയ മനുഷ്യൻ വേറെ ഇല്ല: ജഗദീഷ്

“ഞാൻ സിനിമയിൽ വന്ന കാലം മുതൽ ഇന്ദ്രൻസുമായി ബന്ധമുണ്ട്. ഇന്ദ്രൻസ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ്. ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ. കുടുംബസുഹൃത്തുക്കളാണ്. എന്‍റെ ഭാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളജ് സ്റ്റോപ്പിൽ ഒരു കൊച്ചു കടയുണ്ടായിരുന്നു ഇന്ദ്രൻസിന്. സിനിമയിൽ പടിപടിയായി ഉയർന്നു വന്നപ്പോൾ ആ കട വിട്ട് കുമാരപുരത്ത് കുറച്ചുകൂടി വലിയ കട സ്വന്തമാക്കി. ആ കടയുടെ അടുത്താണ് എന്‍റെ മകളിപ്പോൾ താമസിക്കുന്നത്. എന്‍റെ മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രൻസിന്‍റെ ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന കടയിൽ നിന്നാണ്. ഞാൻ ഉടുപ്പുകൾ തയ്ക്കുന്നതും ഇന്ദ്രൻസിന്‍റെ കടയിൽ നിന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വീട് വയ്ക്കുന്ന കാര്യം വരെ ഞാനുമായി ഇന്ദ്രൻസ് ചർച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഇന്ദ്രൻസിന് വളരെ നേരത്തെ തന്നെ ഹാസ്യതാരം എന്നതിൽ നിന്ന് കാരക്ടർ…

Read More

സ്ലീവ്‌ലെസ് ബ്ലൗസില്‍ നയന്‍താര ചക്രവർത്തി: വൈറലായി ഫോട്ടോസ്

ബാലതാരമായി തുടങ്ങി പിന്നീട് നായികാപദവിയിലെത്തിയ നിരവധി താരസുന്ദരിമാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു ബേബി നയൻതാര അഭിനയരംഗത്തേക്ക് എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ പേരുമായി എത്തിയെങ്കിലും സിനിമാലോകത്ത് തന്‍റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച കുഞ്ഞുസുന്ദരി ഇന്ന് വളര്‍ന്ന് വലിയ ആളായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഏറ്റവും പുതിയതായി സാരി ധരിച്ച ചിത്രങ്ങളാണ് നയന്‍താര പങ്കുവച്ചത്. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചതാണ് ചിത്രങ്ങളെ വേറിട്ടതാക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും നടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുകയും ചെയ്യും. ഒപ്പം വിമര്‍ശനങ്ങളും നടിക്കു ലഭിക്കാറുണ്ട്. എന്നാല്‍ സാരി ഉടുത്ത പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശ്ചര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍…

Read More

സോഷ്യൽ മീഡിയ എന്നെ മാത്രം എന്തിന് ലക്ഷ്യമിടുന്നു? ആരാധ്യാ ദേവി

സോഷ്യല്‍ മീഡിയയിൽ തനിക്കെതിരേ ഉയരുന്ന ട്രോളുകള്‍ക്കെതിരേ നടി ആരാധ്യ ദേവി. സിനിമയിലും പൊതുവേദിയിലും ഗ്ലാമറസായി വേഷം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മറുപടി നല്‍കുന്നത്. ഇത് തന്‍റെ ജീവിതമാണെന്നും തന്‍റെ ബോധ്യങ്ങളെയും ശരികളെയുമാകും താന്‍ പിന്തുടരുകയെന്ന് ആരാധ്യ പറയുന്നു. നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ തന്‍റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നും നെഗറ്റീവ് കമന്‍റുകള്‍ കാരണം തന്‍റെ ബോധ്യങ്ങള്‍ മാറില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്‍റെ പേരിലും എന്നെ നെഗറ്റീവ് കമന്‍റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇത് തന്നെ ചെയ്യുമ്പോഴും എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഞാന്‍ സിനിമയിൽ കാമറയെ ഫേസ്…

Read More