ആശയക്കുഴപ്പം ജനങ്ങൾക്കുണ്ടാകേണ്ട കാര്യമില്ല; സെൻസസ് മേയ് ഒന്നു മുതൽ 30 വരെ നടത്തുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു വീടുവീടാന്തരമുള്ള സെൻസസ് മേയ് ഒന്നുമുതൽ 30 വരെ നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സെൻസസും എൻപിആറും വ്യത്യസ്തമാണ്. ഇതുസംബന്ധിച്ച് ആശയക്കുഴപ്പം ജനങ്ങൾക്കുണ്ടാകേണ്ട കാര്യമില്ല. എൻപിആർ സംബന്ധിച്ച നടപടികൾ യാതൊന്നും സംസ്ഥാനത്തു നടക്കില്ല.

എൻപിആറിനെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിന്‍റെ പേരിൽ സംസ്ഥാനത്തു മാത്രമായി സെൻസസ് നടപടികൾ നിർത്തിവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാറയ്ക്കൽ അബ്ദുല്ലയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Related posts

Leave a Comment