വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു

തിരുവല്ല: പീഡന കേസ് പ്രതിയായ പാർട്ടി നേതാവിനെ തിരിച്ചെടുത്ത് സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

പീഡന വിവരം പുറത്തായതോടെയാണ് സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെ പാർട്ടിയിൽ ഇനി നിലനിർത്തേണ്ട എന്ന് തീരുമാനിച്ചത്. കെ. കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളാണ് സജിമോനെ പാർട്ടിയിൽ വേണ്ട എന്ന തീരുമാനം എടുത്തത്.

2023 ഡിസംബറിലാണ് സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്‍റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് വീണ്ടും ഇയാൾ പാർട്ടിയിൽ തിരിച്ചെത്തിയതെന്നാണ് വിവരം.

Related posts

Leave a Comment