ചെചൻ സൈനികൻ തോക്കിൻ മുനയിൽ നിർത്തി എന്നെ …! യുക്രെയ്ൻ യുവതി പൊട്ടിക്കരഞ്ഞ് ആ സംഭവം പറയുന്നു…

റഷ്യൻ സൈന്യത്തോടൊപ്പം യുക്രെയ്നിൽ യുദ്ധം ചെയ്യാനെത്തിയ ചെചൻ സൈനികൻ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുക്രെയ്ൻ വനിത.

അയാളെന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുക്രെയ്ൻ തലസ്ഥാനമായ കീവിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് റഷ്യൻ സൈന്യം ഇപ്പോൾ പിൻവാങ്ങിയിട്ടുണ്ട്.

കീവിന്‍റെ പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ താമസിക്കുന്ന യുവതിയാണ് ചെചൻ സൈനികനിൽനിന്ന് തനിക്കു നേരിട്ട ഭീകര ലൈംഗിക പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് ഏഴിന് താൻ ഭർത്താവിനൊപ്പം വീട്ടിൽ കഴിയുകയായിരുന്നു. അപ്പോൾ സൈനികൻ തന്‍റെ വീട്ടിലേക്ക് കടന്നുവന്നു.

തനിക്കുനേരേ തോക്കുചൂണ്ടി എന്നെ അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി.

നിന്‍റെ വസ്ത്രങ്ങൾ അഴിക്കുക, അല്ലെങ്കിൽ ഞാൻ വെടിവയ്ക്കുമെന്ന് അയാൾ പറഞ്ഞു. ഞാൻ ഭയന്നുപോയി.

തുടർന്ന് അയാളെന്നെ ബലാത്സംഗം ചെയ്തു. റഷ്യയുമായി സഖ്യത്തിൽ ഏർപ്പെട്ട മെലിഞ്ഞ ചെചെൻ പോരാളിയാണ് തന്‍റെ വീട്ടിലേക്കെത്തിയ സൈനികനെന്ന് യുവതി പറയുന്നു.

അയാൾ എന്നെ ബലാത്സംഗം ചെയ്യുന്നതിനിടയിൽ, നാല് സൈനികർ കൂടി കടന്നുവന്നു.

ഞാനോർത്തു ആ സൈനികരും എന്നെ ബലാത്സംഗം ചെയ്യുമെന്ന്. പക്ഷേ ആ സൈനികർ എന്നെ നശിപ്പിച്ച സൈനികനെ കൂട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്.

എന്നോട് ക്രൂരത കാട്ടിയ സൈനികനെ ഞാൻ പിന്നീട് കണ്ടിട്ടേയില്ല. റഷ്യൻ സൈനികരുടെ പ്രത്യേക യൂണിറ്റാണ് തന്നെ രക്ഷിച്ചതെന്ന് യുവതി വിശ്വസിക്കുന്നു.

സംഭവത്തിനു ശേഷം യുവതി വീട്ടിൽ ഒാടിയെത്തിയപ്പോൾ അടിവയറ്റിൽ വെടിയേറ്റ നിലയിലായിരുന്നു ഭർത്താവ്.

എന്നെ രക്ഷിക്കാൻ സൈനികനു പിന്നാലെ എന്‍റെ ഭർത്താവ് ഓടി വന്നപ്പോൾ അയാൾ ഭർത്താവിനെ വെടിവച്ചതാണ്.

രണ്ട് ദിവസത്തിനു ശേഷം പരിക്കേറ്റ ഭർത്താവ് മരിച്ചു. ഞാൻ മാനസികമായി തകർന്നുപോയി.

സമീപത്തെ ആശുപത്രിയിൽനിന്ന് മാനസികാരോഗ്യം വീണ്ടെടുക്കാൻ കൗൺസിലിംഗും മറ്റും നൽകുന്നുണ്ട്.

ഇതാണ് ഇപ്പോഴും പിടിച്ചുനിൽക്കാൻ തുണയാകുന്നത്- യുവതി വിദേശ മാധ്യമ പ്രതിനിധിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. വീട്ടുമുറ്റത്ത് അടക്കം ചെയ്ത ഭർത്താവിന്‍റെ കുഴിമാടവും യുവതി കാട്ടിക്കൊടുത്തു.

Related posts

Leave a Comment