കടുത്തുരുത്തിയിൽ തോണിമറിഞ്ഞ് കാണാതായ മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്കക്കെടുതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജി (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മാതൃഭൂമി ന്യൂസ് ചാനലിലെ ഡ്രൈവർ ബിബിനായി തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ പ്രത്യകസംഘമുൾപ്പെടെ തെരച്ചിലിന് രംഗത്തെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാനൽ സംഘം റിപ്പോർട്ട് തയാറാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിനുശേഷം രണ്ടു കിലോമീറ്റർ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുന്പോൾ വള്ളം തലകീഴായി മറിയുകയായിരുന്നു.

മാതൃഭൂമി ന്യൂസ് ചാനലിലെ റിപ്പോർട്ടർ തൃശൂർ കുടപ്പുഴമന ശ്രീധരൻ നമ്പൂതിരി (29), കാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് നായർ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനിൽ അഭിലാഷ് (40) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ പിന്നീടു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts