മിഠായി ഭരണിയിൽ തലയിട്ട നായ പെട്ടു; രക്ഷകരായത് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ


കുമരകം: കവണാറ്റിൻകരയിൽ പ്ലാസ്റ്റിക് മിഠായി ഭരണിയിൽ തലയിട്ട നായയ്ക്ക് രക്ഷകരായി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ. അബദ്ധത്തിൽ പ്ലാസ്റ്റിക് ഭരണിയിലേക്ക് തലയിട്ട നായയ്ക്ക് പിന്നീട് അതിൽനിന്നു മോചനം നേടാനായില്ല.

ഇതോടെ ഭരണിയിൽനിന്നു തല തിരികെ എടുക്കാനാകാതെ നായ മണിക്കുറുകളോളം കഷ്ടപ്പെട്ടു. തലയിൽ പ്ലാസ്റ്റിക് ഭരണിയുമായി കുമരകത്തെ വിനോദസഞ്ചാര കേന്ദ്രമായ കവണാറ്റിൻകരയിലൂടെ പാഞ്ഞുനടന്ന് അക്ഷീണ പരിശ്രമം നടത്തിയിട്ടും തല ഊരിയെടുക്കാനായില്ല.

ഒടുവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ഫാമിലുള്ള തോട്ടിലേക്ക് ചാടി തല വെള്ളത്തിൽ മുക്കി പൊക്കി ഊരാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രാണരക്ഷാർഥം തോട്ടിൽനിന്ന് കയറാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.

ഒടുവിൽ ഇന്നലെ വെെകുന്നേരം കാർഷികഗവേഷണ കേന്ദ്രത്തിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരായ ആദിത്യൻ, നന്ദു, പ്രസാദ്, അതുൽ എന്നിവർ ചേർന്ന് നായയെ വെള്ളത്തിൽനിന്നു കയറ്റി പ്ലാസ്റ്റിക് ഭരണി മുറിച്ച് മാറ്റി നായയെ രക്ഷിക്കുകയായിരുന്നു.ു

Related posts

Leave a Comment