നമ്മുടെ ഓഫീസര്‍ സുഹൃത്തിനു വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവാം ഈ അപകടം ഉണ്ടായത് ! കുറിപ്പ് വൈറലാകുന്നു…

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ശ്രീറാം വെങ്കിട്ടരാമന്‍ സുഹൃത്ത് വഫ ഫിറോസിന് വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവും ഈ അപകടം ഉണ്ടായത് എന്ന് പരിഹസിക്കുകയാണ് ഡോ. അനുജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ.അനുജയുടെ പരിഹാസം.

ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

‘വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചില്‍, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികള്‍. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേല്‍ മാത്രം, അല്ലെങ്കില്‍ ശെരികേട് എന്നും ‘ശെരി ‘മാത്രമായി അവശേഷിക്കും.

2019ല്‍ തിരുവനന്തപുരത്തു K. M. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍,കാറിടിച്ചു സ്‌പോട്ടില്‍ മരണമടയുന്നു. ആ കാര്‍ ഓടിച്ചിരുന്നതോ IAS ഓഫീസര്‍ ആയ ശ്രീറാം വെങ്കിട്ടരാമനും കൂടെ അദ്ദേഹത്തിന്റെ സുഹൃത്ത് എന്നവകാശപ്പെടുന്ന വഫ ഫിറോസും ചേര്‍ന്നാണെന്നാണ് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് (വഫ യാണ് driving സീറ്റില്‍ ഉണ്ടായിരുന്നതെന്നും അല്ലെന്നുമൊക്കെ മൊഴികള്‍ കേള്‍ക്കാനിടയായി, ഏതായാലും ഓഫീസറും സുഹൃത്തും തമ്മില്‍ അക്കാര്യത്തില്‍ ഒരു ധാരണയില്‍ എത്തട്ടെ).
അപകടം നടന്ന സമയത്തു ഓഫീസര്‍ മദ്യപിച്ചിരുന്നു പോലും, ഏതായാലും സംഭവം നടന്നു ഒന്‍പതോ പത്തോ മണിക്കൂറിനു ശേഷമാണത്രെ ഓഫീസറുടെ bloodsample ശേഖരിക്കാന്‍ കഴിഞ്ഞുള്ളു പോലും(എന്തു കഷ്ടമാണല്ലേ! ഇത്രയും ആശുപത്രികള്‍ തലസ്ഥാനത്തു ഉണ്ടായിട്ടും blood ടെസ്റ്റ് ചെയ്യാന്‍ ഒരു സൗകര്യവും കിട്ടിയില്ലെന്നു പോലും ).
ഫലത്തില്‍ താന്‍ അപകടം നടന്ന സമയത്തു മദ്യപിച്ചിരുന്നില്ല എന്ന വാദം ഉന്നയിക്കാന്‍ ഓഫീസര്‍ക്കു മേല്‍പ്പറഞ്ഞ delay ചെയ്യിപ്പിക്കല്‍ കൊണ്ടു ഉപകാരം ഉണ്ടായി. (മൂപ്പര് MBBS പഠിച്ചത് ചുമ്മാതാണോ , ഈ മേഖലയിലെങ്കിലും സംഗതി പ്രയോജനപ്പെട്ടു ).നമ്മുടെ ഓഫീസര്‍ സുഹൃത്തിനു വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവാം ഈ അപകടം ഉണ്ടായതു.കാരണം ആല്‍ക്കഹോളിക് അല്ലായിരുന്നു, മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകനെ മുന്‍പരിചയമില്ല,
എങ്കില്‍ പിന്നെ ഓഫീസറിനും സുഹൃത്തിനും ‘വായുകോപം’ പോലുള്ള അത്യാവശ്യം ഉണ്ടായിക്കാണണം അല്ലെങ്കില്‍ ഇജ്ജാതി പാച്ചില്‍ നടത്തില്ലല്ലോ എന്നാണ് കവിയുടെ നിരീക്ഷണം.
ഏതായാലും ഓഫീസര്‍ ഇപ്പോഴും on duty ആണ്(അടുത്തിടെ ആലപ്പുഴയില്‍ കളക്ടര്‍ ആയി ചാര്‍ജ് എടുക്കാന്‍ ശ്രെമിച്ചെങ്കിലും, ആള്‍ക്കാരുടെ opposition കാരണം അവിടെ ചാര്‍ജ് ഏറ്റെടുക്കാതെ മറ്റൊരു മേഖലയുടെ തലപ്പത്തു ഇപ്പോഴും ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത),
culpable homicide (കുറ്റകരമായ നരഹത്യ ) ഒഴിവാക്കി, അറിയാതെ, driving ല്‍ വന്നൊരു പിഴവ്, മാപ്പാക്കണം, എന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കാന്‍ നമ്മുടെ ഓഫീസര്‍ക്കു കഴിഞ്ഞു.
ഇതെന്തു നീതി,ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു നമ്മുടെ നീതിന്യായപീഠം അവകാശപ്പെടുമ്പോഴും കുറ്റവാളി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രവണത ഇതാദ്യമല്ല.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ജീവനിവിടെ വിലയില്ലേ, അയാളുടെ അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരിനു ആരു സമാധാനം പറയും.
നിലവില്‍ ഓഫീസര്‍ പരിക്കുകളില്ലാതെ ഈ കേസില്‍ നിന്നും രക്ഷപ്പെടും, ഇനിയും ഇതൊക്കെ ആവര്‍ത്തിക്കപ്പെടും.
ഏതായാലും ജനകീയ കോടതി വിധി എന്നുണ്ടെങ്കില്‍ , നിങ്ങള്‍ നിരപരാധിയല്ല mr. ശ്രീറാം, നിയമങ്ങള്‍ അറിയുന്ന, especially road നിയമങ്ങള്‍ അറിയുന്ന, മദ്യപിച്ചു വാഹനമോടിക്കരുത് എന്നറിയുന്ന ഒരു ഓഫീസര്‍ അല്ലെ നിങ്ങള്‍,ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവന് സംരക്ഷണം നല്‍കേണ്ടുന്ന, law &order നടപ്പിലാക്കേണ്ടുന്ന ഉത്തരവാദിത്തപ്പെട്ട IAS ഓഫീസര്‍.
ഒരു തെറ്റും ചെയ്യാത്ത ഒരു പാവപ്പെട്ടവന്റെ മെക്കിട്ടു വാഹനമോടിച്ചു അയാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ഓര്‍ത്തു വയ്ക്കണം
‘കാലത്തിന്റെ കണക്കു പുസ്തകത്തില്‍ നിങ്ങള്‍ക്ക് മാപ്പില്ല ‘

Related posts

Leave a Comment