അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്; ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിഞ്ഞില്ല; പാർട്ടി ഓഫീസിലെ ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു

രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. തെരഞ്ഞെടുപ്പിൽ ബെറ്റ് വയ്ക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം കാശു പോകുന്നതും തല മൊട്ടയടിക്കുന്നതുമൊക്കെ നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം -അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്- എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി.

സംഭവം എന്താണെന്നല്ലേ, സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിന്‍റെ വിഷമത്തിലും കടുത്ത അമർഷത്തിലും ഒരു നേതാവ് പാർട്ടി ഓഫീസിലെ ടെലിവിഷൻ മറിച്ചിട്ടു ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ടാണ് അണികൾ ശാന്തനാക്കിയത്.

രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്‍റ് ഗോവിന്ദ് പരാശർ ആണു പാർട്ടിയുടെ ആഗ്ര ഓഫീസിലെ ടിവി നശിപ്പിച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ മുന്നണി നടത്തിയ കുതിപ്പും യുപിയിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയും പരാശറിനെ അസ്വസ്ഥനാക്കുകയായിരുന്നു.

Related posts

Leave a Comment