വിദ്യാർഥിനികളോടു മോശമായി പെരുമാറിയ സംഭവം: അധ്യാപകനെതിരേ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകി; അധ്യാപകന്‍ മുങ്ങി

ഏറ്റുമാനൂർ: വിദ്യാർഥിനികളോടു മോശമായി പെരുമാറിയ അധ്യാപകനെതിരേ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകി. കുറ്റാരോപിതനായ അധ്യാപകൻ ഒളിവിലാണ്. കുറ്റാരോപിതനായ അധ്യാപകൻ, സംഭവം മൂടി വയ്ക്കാൻ ശ്രമിച്ച മൂന്നു അധ്യാപകർ എന്നിവരെ ജോലിയിൽ നിന്നും പുറത്താക്കണമെന്ന് ഇന്നലെ ചേർന്ന രക്ഷിതാക്കളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഏറ്റുമാനൂർ പോലീസ് ഇന്നലെയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. അധ്യപകനെ പിടികൂടാത്തത്തിനാൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കുട്ടികളുടെ പരാതി ലഭിച്ചിട്ടും മൂടിവയ്ക്കാൻ ശ്രമിച്ചതിന് പ്രധാന അധ്യാപകൻ ഉൾപ്പെടെ മൂന്നു പേർക്ക് എതിരെ കേസ് എടുക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം 17ന് ആണ് അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളുമായി രണ്ടു വിദ്യാർഥിനികളുടെ മാതാപിതാക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയത്.

Related posts