ആ മുടി ആരുടേത്…‍? കണ്ണൂർ ഏച്ചൂരിലെ യുവാവിന്‍റെ മരണം ; കൊലപാതകമോ?‍

പി. ജയകൃഷ്ണന്‍ കണ്ണൂര്‍: എച്ചൂരില്‍ കൂലിവേല ചെയ്ത് കുടുംബത്തെ പോറ്റുന്ന ഒരു യുവാവ് മരിച്ചിട്ട് ഇന്ന് 20 ദിവസം തികയുന്നു. കൊലപാതകമാണോ സാധാരണ മരണമാണോ എന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. അന്വേഷണം മുന്നോട്ട് പോകുംതോറും കൊലപാതക സാധ്യതയിലേക്ക് തന്നെയാണ് അന്വേഷണസംഘവും സഞ്ചരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്‍ തന്നെ മരണത്തില്‍ സംശയം ഉന്നയിച്ചതിനാൽ ഒരു സാധാരണ മരണമല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫിനോജിന്‍റെ കൈകളിൽ നിന്നും ലഭിച്ച മുടി നിർണായക തെളിവായി മാറുമോയെന്നും അന്വേഷണസംഘം കാത്തിരിക്കുകയാണ്. നിര്‍മാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ. ഫിനോജി (43) ന്‍റെ മരണമാണ് ഒരു നാടിനെയാകെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. കുഴഞ്ഞു വീണതായിരിക്കാം എന്നാണ് ആദ്യം പലരും കരുതിയത്. കാരണം ദുരൂഹതയ്ക്കുള്ള മുറിവോ, അടിപിടി … Continue reading ആ മുടി ആരുടേത്…‍? കണ്ണൂർ ഏച്ചൂരിലെ യുവാവിന്‍റെ മരണം ; കൊലപാതകമോ?‍