രാജി സംഭവിച്ചു: ഇനി വേണ്ടത് നിയമ നടപടി; രഞ്ജിത്തിന്‍റെ രാജിയില്‍ പ്രതികരണവുമായി ജോളി ചിറയത്ത്

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ രാജിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി അംഗം ജോളി ചിറയത്ത്. രാജി സംഭവിച്ചു, ഇനി തുടര്‍ നടപടികളാണ് വേണ്ടതെന്ന് ജോളി പറഞ്ഞു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ സ്വമേധയാ കേസെടുക്കേണ്ടതാണ്. ഇരയുടെ മാനസിക അവസ്ഥകൂടി പരിഗണിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

സംഘടനയുടെ തലപ്പത്തിരിക്കുന്നവരാണ് മാതൃക കാണിക്കേണ്ടത്. ഇദ്ദേഹത്തിനെതിരേ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉണ്ടായപ്പോഴും സാംസ്‌കാരിക വകുപ്പ് മന്ത്രി പോലും ഇതിനെ ന്യായീകരിക്കുന്ന സാഹചര്യമായിരുന്നു.

ഇപ്പോള്‍ ഇങ്ങനെയൊരു വിഷയമുണ്ടാകുമ്പോഴും ന്യായീകരിക്കുകയാണ്. സ്ത്രീകളെ സംബന്ധിച്ച് ഒട്ടും ആത്മവിശ്വാസം നല്‍കാത്ത നടപടിയാണിതെന്നും അവർ പറഞ്ഞു.

Related posts

Leave a Comment