ഡെലിവറി ബോയ് ഭക്ഷണത്തിൽ മൂത്രം ഒഴിച്ചെന്ന് യുവതി; എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നത് മറ്റൊരു സത്യം

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഇപ്പോൾ നിത്യജീവിതത്തിലെ ഒരു ഭാഗമായി ക‍ഴിഞ്ഞെന്നു തന്നെ പറയാം. എന്നാൽ ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്ത ഒരു യുവതിക്ക് കിട്ടിയതാവട്ടെ മുട്ടൻ പണിയും. ട്രാവലറായ യുവതി ഓർഡർ ചെയ്ത് പുറത്തുവന്ന ഭക്ഷണം എടുക്കാൻ ചെന്നപ്പോഴാകട്ടെ അതാകെ മൂത്രത്തിൽ കുളിച്ചിരിക്കുന്നു. ഇതിൽ ദേഷ്യം കയറിയ യുവതി ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ ചീത്തയും വിളിച്ചു.

യുവതി ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഈ അനുഭവമുണ്ടായത്. ഭക്ഷണമെത്തിയതായുള്ള നോട്ടിഫിക്കേഷൻ മൊബൈലിൽ വന്നയുടനെ തന്നെ യുവതി വാതിൽ തുറന്നു . പിന്നാലെ പുറത്ത് വച്ചിരുന്ന ഭക്ഷണത്തിനടുത്തെത്തിയപ്പോഴാണ് അതിൽ നിറയെ മൂത്രം കണ്ടത്. തുടർന്ന് അതിന്‍റെ ചിത്രമെടുത്ത് യുവതി ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. ഒപ്പം ഒരു മെസ്സേജും അയച്ചു. ‘എനിക്ക് കൊണ്ടുവച്ച ഭക്ഷണത്തിൽ നിറയെ മൂത്രമാണ്. നിങ്ങൾക്ക് യാതൊരു മര്യാദയുമില്ല’ എന്നായിരുന്നു ആ മെസ്സേജ്.

എന്നാൽ ഇത് കേട്ട് ഞെട്ടിയ ഡെലിവറി ഡ്രൈവർ, ‘എനിക്ക് മര്യാദയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്’ എന്ന് തിരികെ യുവതിക്ക് മെസ്സേജ് അയച്ചു. ഈ മെസ്സേജ് കണ്ട് ദേഷ്യം വന്ന യുവതി ഉടനെ തന്നെ അയാളെ ഫോണിൽ വിളിച്ചു. ‘നിങ്ങൾ ചെയ്ത ഒരു കാര്യം എന്തുകൊണ്ടാണ് നിങ്ങൾക്ക് സമ്മതിക്കാൻ പറ്റാത്തത്. ആ ഭക്ഷണം തൊട്ട രണ്ടേരണ്ടു വ്യക്തികൾ ഞാനും നിങ്ങളുമാണ്. ഞാൻ എനിക്കുള്ള ഭക്ഷണത്തിൽ മൂത്രമൊഴിക്കുമോ’ എന്നാണ് വിളിച്ച ശേഷം യുവതി ചോദിച്ചു.

താൻ നിരപരാധിയാണെന്നും, അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലന്നും ഡെലിവറി ബോയ് ആവർത്തിച്ച് പറഞ്ഞു. എന്നാൽ, അയാളെ വിശ്വസിക്കാൻ യുവതി തയാറായില്ല. ഒടുവിൽ സിസിടിവി പരിശോധിക്കാൻ ഡെലിവറി ഡ്രൈവർ തന്നെയാണ് യുവതിയോട് പറയുന്നത്. ഉടൻ തന്നെ യുവതി ഗസ്റ്റ് ഹൗസ് ഉടമയെ വിളിച്ചു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് ഭക്ഷണത്തിൽ അടുത്ത വീട്ടിലെ പട്ടി വന്ന് മൂത്രമൊഴിച്ചിട്ട് പോകുന്നതായി കണ്ടത്. തുടർന്ന് തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ യുവതി ഡെലിവറി ബോയിയെ വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു.

 

 

 

Related posts

Leave a Comment