മകൻ ജാതി മാറി പ്രണയിച്ചു; അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പെൺകുട്ടിയുടെ വീട്ടുകാർ; കേസെടുക്കാൻ മടിച്ച് പോലീസ്

ധർമപുരി: മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്.

യുവാവും പെൺകുട്ടിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ രണ്ട് വ്യത്യസ്ത ജാതി ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. തുടർന്ന് വീട്ടുകാർ അറിയാതെ യുവാവും പെൺകുട്ടിയും ഒളിച്ചോടി വിവാഹം ചെയ്തു.

സംഭവമറിഞ്ഞ് യുാവിന്‍റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ പിതാവിനെ മർദിച്ച് അവശനാക്കി. അക്രമം തടയാനെത്തിയ മാതാവിനെ വിവസ്ത്രയായി റോഡിലൂടെ വലിച്ചിഴച്ചു ഉൾക്കാട്ടിലേക്ക് കൊണ്ടെത്തിടച്ച് കൂട്ടബലാത്സംഗം ചെയ്തു.

സംഭവത്തിന് ശേഷം യുവാവിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ അവർ തയാറായില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പോലീസ് കേസെടുത്തത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

 

Related posts

Leave a Comment