അന്ന് വെള്ളമടിച്ചു കാട്ടിക്കൂട്ടിയതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല ! മദ്യപാനം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്…

ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളം ചലച്ചിത്രപ്രേമികളുടെ ചര്‍ച്ചാവിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്.

അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്.

ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

പണ്ട് താന്‍ മദ്യപിച്ചിരുന്നതിനെ കുറിച്ച് ഗായത്രി സുരേഷ് മുമ്പ് ഒരിക്കല്‍ പറഞ്ഞത് ഏറെ വൈറല്‍ ആയി മാറിയിരുന്നു.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തല്‍.

അന്ന് ഗായത്രി പറഞ്ഞത് ഇങ്ങനെ…ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തി ആയിരുന്നു. എന്നാല്‍ അത് ശരീരത്തിന് നല്ലത് അല്ലാത്തത് കൊണ്ടാണ് നിറുത്തിയത്.

എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയപ്പോള്‍ എല്ലാം വേണ്ടാന്നു വെച്ചു.

ഞാന്‍ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും.

അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം അനീഷ് മേനോനെതരേ മീടൂ ആരോപണം ഉയര്‍ന്നിരുന്നു, പക്ഷെ കേള്‍ക്കുന്ന എല്ലാ വാര്‍ത്തയും സത്യമാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

അനീഷേട്ടന്‍ എന്റെ കൂടെ ഒരുപാട് ദിവസം വര്‍ക്ക് ചെയ്ത ആളാണ്. എന്റെ സുഹൃത്തും ആണ് ,അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ അത് വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല.

ഞാന്‍ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ലാത്ത കാര്യമാണ് എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്.

അതേ സമയം ഒരു വിവാദം കഴിയുമ്പോള്‍ അടുത്ത വിവാദത്തില്‍ ചെന്ന് ചാടുന്ന വ്യക്തിയാണ് ഗായത്രി എന്നതാണ് നടിയുടെ ഏറ്റവും വലിയ പ്രത്യേകത.

Related posts

Leave a Comment