ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം, ഒപ്പിടാൻ ഞാൻ തയ്യാർ; വൈസ് ചാൻസലർ നിയമനത്തിലെ രാഷ്‌ട്രീയ ഇടപെടലുകൾക്കെതിരേ പൊട്ടിത്തെറിച്ച് വീണ്ടും ഗവർണർ

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലെ രാഷ്‌ട്രീയ ഇടപെടലുകളിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സർവകലാശാല നിയമനങ്ങളിൽ സ്വജനപക്ഷപാതമാണ് നടക്കുന്നത്. രാഷ്ട്രീയ അതിപ്രസരത്തിൽ കടുത്ത വിയോജിപ്പുണ്ടെന്നും ഗവർണർ പറഞ്ഞു.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം വളരെ മികച്ചതാണ്. എന്നാൽ ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക് കേരളം വിടേണ്ട അവസ്ഥയാണുള്ളത്.

സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ ശക്തമാണ്. സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനം തകൃതിയായി നടക്കുന്നുവെന്നും ഗവർണർ തുറന്നടിച്ചു.

സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ തന്‍റെ കൈ കെട്ടിയിടാനാണ് ശ്രമം നടക്കുന്നത്. ചാൻസലർ ഭരണഘടനാ പദവിയല്ല.

ഈ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് ഇപ്പോഴത്തെ തന്‍റെ ആവശ്യം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരണം. ഇതിൽ ഒപ്പിടാൻ തയാറാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Comment