ബലിയാടാകാൻ ഞങ്ങളില്ലാ..!  രാഷ്‌ട്രീയ പാർട്ടികളുടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കുന്ന ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരികൾ

മട്ടന്നൂർ: രാഷ്‌ട്രീയ പാർട്ടികളുടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കുന്ന ഹർത്താലിൽ വ്യാപാരികൾ സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് തീരുമാനിച്ചു. ഹർത്താലിന്‍റെ പേരിൽ വ്യാപാരികളാണ് ബലിയാടാകുന്നത്. വാഹനങ്ങൾ ഓടുന്നതിനും മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും തടസമുണ്ടാകുന്നില്ല. ഹർത്താൽ പ്രഖ്യാപിക്കുന്നവരും ജോലിക്കു പോകുന്നതായി കാണാം.

വ്യാപാരികൾ മാത്രമാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. വ്യാപാരികളുടെ പ്രയാസം മനസിലാക്കി എല്ലാ പാർട്ടിക്കാരും ഈ തീരുമാനത്തോടു സഹകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൾ അസീസ്, കെ.പി.രമേശൻ, കെ.പി.ഗംഗാധരൻ, കെ.അബ്ദുൾറസാഖ് എന്നിവർ പ്രസംഗിച്ചു.

 

Related posts