ആലിംഗന രംഗത്തിന് 17 റീട്ടേക്കുകൾ: ഇരുളമർന്ന് കഴിഞ്ഞാൽ വാതിലിൽ മുട്ടുന്ന പ്രമുഖ നടൻമാർ; ഭക്ഷണം കിട്ടാൻപോലും ലൈംഗീക ചൂഷണത്തിന് ഇരയാകേണ്ടിവരുന്നവർ….

തിരുവനന്തപുരം: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായപ്പോൾ ലോകമറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്നത് കടുത്ത ചൂഷണവും വിവേചനവും.

ആലിംഗന സീനുകൾ 17 റീട്ടേക്കുകൾ പോലും എടുക്കാറുണ്ട്. ഭാവി പോലും നശിപ്പിക്കുമെന്ന ഭയത്താൽ‌ നടൻമാരുടെയും സംവിധായകരുടേയും പേരുകൾ പോലുമ വെളിപ്പെടുത്താൻ മടിക്കുന്നു. ഇരുൾ വീണുകഴിഞ്ഞാൽ നടിമാരുടെ വാതിലിൽ നിരന്തരം മുട്ടുകയും ലൈംഗികതയ്ക്ക് നിർബന്ധിക്കുകയും ചെയ്യുന്നു.

ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ പറയുന്നു. ഉപദ്രവിക്കാനെത്തുന്നവരിൽ പല പ്രമുഖ നടൻമാരും.

 

Related posts

Leave a Comment