കൊന്നാലും അത് ചെയ്യില്ലെന്ന് ഹണി ! എന്നാല്‍ ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. ഹണിയുടെ ഡ്രസ് സെന്‍സിനെ എപ്പോഴും ആരാധകര്‍ പുകഴ്ത്താറുണ്ട്.

തിരക്കിട്ട് സിനിമകള്‍ ചെയ്യാറില്ലെങ്കിലും ദശലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലുള്ളത്.

പക്ഷേ, ഹണിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷങ്ങള്‍ ഇടേണ്ടിവന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

സിനിമയുടെ ഭാഗമാകുമ്പോള്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ തന്നെയാവണം ഇടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ലല്ലോ.

ഒരു അഭിമുഖത്തില്‍ അത്തരമൊരു സംഭവത്തെക്കുറിച്ച് ഹണി തുറന്നു പറഞ്ഞിരുന്നു.

ഒറ്റനോട്ടത്തില്‍ പച്ച നിറത്തിലെ തത്തയാണോ എന്ന് തോന്നിപ്പിക്കുമാറ് ഒരു വേഷം ധരിച്ച് ഹണി നില്‍ക്കുന്ന ചിത്രം കാട്ടിയാണ് അവതാരക ചോദ്യം ചോദിച്ചത്.

ഈ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓര്‍ക്കുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അത്

ആദ്യ തമിഴ് സിനിമയോ മറ്റോ ആണ് എന്ന് ഹണി ഓര്‍ക്കുന്നു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ഹണി അക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഷമായിരുന്നു അത്. ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം

സെറ്റില്‍ ഹണി വഴക്കായി. കൊന്നാലും ഇടില്ല എന്ന് ഹണി വാശിപിടിച്ചു. വേറെ നിര്‍വാഹമില്ലാതെ ഒടുവിലാ വേഷം ധരിച്ചു.

അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു എന്ന് ഹണി ഓര്‍ക്കുന്നു. അവര്‍ക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം

മുതല്‍ കനവാണ് ഹണി റോസിന്റെ ആദ്യ തമിഴ് ചിത്രം. ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയജീവിതത്തിനു തുടക്കം.

ഇതില്‍ മണിക്കുട്ടന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ക്കൊപ്പമാണ് ഹണി റോസ് വേഷമിട്ടത്

സാരിയായാലും മോഡേണ്‍ വസ്ത്രങ്ങളായാലും ഹണി അണിഞ്ഞാല്‍ ഒരു ചന്തമാണെന്നാണ് ആളുകള്‍ പറയാറുള്ളത്. ഉദ്ഘാടന റാണിയെന്നാണ് ആളുകള്‍ സ്‌നേഹപൂര്‍വം ഹണിയെ വിശേഷിപ്പിക്കുന്നത്.

Related posts

Leave a Comment