ആശുപത്രിയിലെത്തി പലപേരിൽ ഒപി ടിക്കറ്റ് വാങ്ങും; പിന്നീട് സ്വന്തമായി മരുന്ന് കുറിച്ച് വാങ്ങുന്നത് മാനസിക രോഗികൾക്കുള്ള ഗുളിക; ഒടുവിൽ രാജേഷിന്‍റെ സൂക്കേടിന് മരുന്ന് നൽകി ആശുപത്രി

തൊടുപുഴ: ആശുപത്രിയിൽ വന്ന് പല പേരുകളിൽ ഒപി ചീട്ടെടുത്ത് സ്വയം കുറിപ്പടി എഴുതി മരുന്ന് വാങ്ങിയിരുന്ന യുവാവ് പിടിയിൽ. കൂടുതലായി കഴിച്ചാൽ ലഹരി കിട്ടുന്ന മരുന്നുകൾ വാങ്ങാനാണ് ഇത്തരത്തിൽ തട്ടിപ്പു നടത്തിയിരുന്നത്.

 മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ. രാജേഷ് കുമാറിനെ (32) യാണ് ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയത്. ഒപി ചീട്ട് എടുത്തതിനുശേഷം സ്വയം മരുന്ന് എഴുതി പുറത്തുള്ള ഫാർമസികളിൽനിന്നാണ് മരുന്നുകൾ വാങ്ങിയിരുന്നത്.

ജില്ലാ ആശുപത്രിയിൽ എത്തുന്ന ഇയാൾ പല പേരുകളിൽ ഒപി ചീട്ട് എടുത്തശേഷം മാറിനിന്ന് സ്വയം മരുന്ന് കുറിക്കും. പിന്നീട് ഇത് പുറത്തുള്ള ഫാർമസികളിൽനിന്നും വാങ്ങും.ഇയാളുടെ പക്കൽനിന്നും ലഭിച്ച ചീട്ടിൽ മാനസിക രോഗികൾക്ക് നൽകുന്ന മരുന്നിന്‍റെ കുറിപ്പടിയും ലഭിച്ചു. മാനസികരോഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു.

കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ ലഹരിയുണ്ടാകും. ഇതിനുവേണ്ടിയാണ് ഇയാൾ ഒപി ടിക്കറ്റ് എടുത്ത് വ്യാജകുറിപ്പടി തയാറാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പക്കൽനിന്നും വ്യാജമായി നിർമിച്ച ഡോക്ടറുടെ സീലും കുറിപ്പടിയും പോലീസ് കണ്ടെടുത്തു.

പലതവണയായി ഇയാളെ ജില്ലാ ആശുപത്രിയിൽ കണ്ടതോടെ ആശുപത്രി ജീവനക്കാരിൽ ചിലർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് പോലീസിൽ പരാതി നൽകി.തിങ്കളാഴ്ച ഇയാൾ ആശുപത്രിയിൽ എത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാരും സുപ്രണ്ടും ഇയാളെ തടഞ്ഞുവച്ച് ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് തൊടുപുഴ സ്റ്റേഷനിൽനിന്നും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.വ്യജരേഖകൾ ചമച്ചതിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും ഇയാളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ്കുമാർ അറിയിച്ചു.

Related posts

Leave a Comment