അടിച്ച് കേറി വാ: കേന്ദ്രസർക്കാർ ഹഡ്കോ അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്‍റെ ഹഡ്കോയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുസ്കാരങ്ങൾ തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി.

നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക് എന്ന് മേയർ വ്യക്തമാക്കി.

നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭ നേടി.

കുടിവെള്ള വിതരണവും, മാലിന്യ സംസ്കരണവും തിരുവനന്തപുരം നഗരസഭ ഉന്നത നിലവാരത്തിൽ നടപ്പാക്കുന്നതിന്‍റെ തെളിവാണ് ഈ പുരസ്കാരങ്ങളെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു.

 

Related posts

Leave a Comment