അറിയാം പറയാം… നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഇന്ത്യയിലുണ്ട്

വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും സന്പന്നമാണ് നമ്മുടെ രാജ്യം. അതിലെ ഓരോ സംസ്ഥാനത്തിനും ഓരോ ജില്ലയ്ക്കും വരെ പ്രത്യേകതകൾ ഉണ്ട്. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. ഉത്തർപ്രദേശിലെ ജില്ലയാണ് സോൻഭദ്ര. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് ഇത് അതിർത്തി പങ്കിടുന്നത്. ഇന്ത്യയുടെ ഊർജ തലസ്ഥാനം എന്നും ഈ ജില്ല അറിയപ്പെടുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സോൻഭദ്രയെ “ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്” എന്നാണ് വിശേഷിപ്പിച്ചത്. 2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

 

Related posts

Leave a Comment