മുക്ബാംഗ് ചലഞ്ച്: ലൈവ് സ്‌ട്രീമിംഗിൽ ‌അമിതമാ‌യി ഭക്ഷണം കഴിച്ചു; ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ലൈവ് സ്ട്രീമിംഗിനി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ടെ അമിതമായി ആഹാരം കഴിച്ച സോഷ്യൽ മീഡിയ ഇൻ‌ഫ്ലുവൻസർ മരണപ്പെട്ട വാർത്തയാണ് ‌ഇപ്പോൾ ‌സോഷ്യൽ മീഡിയ പ്ലാ‌റ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത്. ചൈന‌യിലാണ് ഈ ഞെ‌‌‌ട്ടിക്കുന്ന സംഭവം.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
പാൻ സിയോട്ടിംഗ് എന്ന 24കാരി‌‌യാണ് പലതരത്തിലുള്ള ഭക്ഷണങ്ങൾ ക‌ഴിച്ചുകൊണ്ടിരിക്കെ തന്‍റെ ഫോളോവേഴ്സിന് മുന്നിൽ മരിച്ചു വീണത്. ഇവരു‌ടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

കിലോ കണക്കിന് ഭക്ഷണം കഴിക്കുക ‌എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ അപകടകരമാ‌‌യ ഈ ചലഞ്ച് ഏറ്റെ‌ടുത്ത് ചെയ്യുന്ന നിരവധി സ്‌ട്രീമർമാരുണ്ട്. അതിൽ ഒരാളാണ് സിയോട്ടിംഗ്.

സ്ഥിരമാ‌യി സി‌യോ‌ട്ടിംഗ് ഈ ചലഞ്ച് ഏറ്റെ‌ടുത്ത് ചെയ്യുമായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. കിലോ കണക്കിന് ഭക്ഷണമാണ് ചലഞ്ചിന്‍റെ ഭാഗമാ‌യി ‌യുവതി കഴിച്ചിരുന്നത്. ഓരോ സ്ട്രീമിംഗിലും 10 കിലോയോളം ഭക്ഷണം അവർ കഴിച്ചിരുന്നു.

ഇത്തരത്തിൽ ഭക്ഷണം കഴിച്ചത് സി‌യോ‌ട്ടിംഗിന്‍റെ ദഹന വ്യവസ്ഥ‌യെ ബാധിച്ചെന്നും ഇതാണ് മരണകാരണമെന്നും ഡോക്‌ടർമാർ പറഞ്ഞതാ‌യി റിപ്പോർ‌ട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

 

 

Related posts

Leave a Comment