കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല; മോശം അനുഭം ഇതുവരെ നേരിട്ടിട്ടില്ല, ആരും രാത്രി സമയത്ത് വാതിലിൽ മുട്ടിയിട്ടില്ല; ജോമോൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ജോമോൾ. സിനിമാ മേഖലയിൽ നിന്നും തനിക്ക് തിക്താനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലന്ന് താരം. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ തന്നോട് മോശമായി ആരും പെരുമാറിയിട്ടില്ല. കതകിൽ വന്ന് ആരും മുട്ടിയിട്ടില്ലന്ന് താരം. അവസരം നഷ്ടപ്പെട്ടതായി ആരും പറഞ്ഞ് അറിവില്ലന്നും ജോമോൾ കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോമോൾ.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അമ്മ സംഘടന. റിപ്പോർട്ടിനൊപ്പമാണ് സംഘടന നിലകൊള്ളുന്നത്. തെറ്റു ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന നിലപാട് തന്നെയാണ് സംഘടനയ്ക്കുമുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങൾ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങൾ അമ്മയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് സങ്കടകരമാണെന്ന് സിദ്ധിഖ് പറഞ്ഞു.

Related posts

Leave a Comment