ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത ” സുസജ്ജരായ ” പോലീസ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോംബ് മാന്തിയെടുക്കുന്നത്; ജോയ് മാത്യു

കൊച്ചി: ബോംബ് ശേഖരത്തിൽ നിന്നും പണമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞ് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. തേങ്ങ കുഴിച്ചിട്ടാൽ തെങ്ങുണ്ടാകും. എന്നാൽ ബോംബ് കുഴിച്ചിട്ടാൽ എന്ത് തേങ്ങയാണ് കിട്ടുന്നതെന്ന് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

ആക്രി പെറുക്കിയിരുന്ന ഒരു അയൽ സംസ്ഥാന സാധു പയ്യൻ താൻ തപ്പിയെടുത്തത് സ്റ്റീൽ ബോംബ് ആണെന്നതറിയാതിരുന്നത് കൊണ്ട് അവന് നഷ്ടപ്പെട്ടത് അവന്‍റെ ഇരു കൈപ്പത്തികളുമായിരുന്നു എന്ന് ജോയ് മാത്യു കുറിച്ചു.

ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത ” സുസജ്ജരായ “നമ്മുടെ പോലീസ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോംബ് മാന്തിയെടുക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

ബോംബ് ശേഖരത്തിൽ നിന്നും പണമുണ്ടാക്കാനുള്ള വഴികൾ. തേങ്ങ കുഴിച്ചിട്ടാൽ തെങ്ങുണ്ടാകും. എന്നാൽ ബോംബ് കുഴിച്ചിട്ടാൽ എന്ത് തേങ്ങയാണ് കിട്ടുന്നതെന്ന് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.ആക്രി പെറുക്കിയിരുന്ന ഒരയൽ സംസ്ഥാന സാധു പയ്യൻ താൻ തപ്പിയെടുത്തത് സ്റ്റീൽ ബോംബ് ആണെന്നതറിയാതിരുന്നത് കൊണ്ട് അവന് നഷ്ടപ്പെട്ടത് അവന്‍റെ ഇരു കൈപ്പത്തികളുമായിരുന്നു.

കഴിഞ്ഞ പതിനഞ്ചു വർഷത്തിനുള്ളിൽ 250 ൽപ്പരം മനുഷ്യജന്മങ്ങളാണ് യുദ്ധമൊന്നുമില്ലാത്ത ഈ നാട്ടിൽ ബോംബ് പ്രയോഗത്താൽ കൊല്ലപ്പെട്ടത് .അധികവും നിരപരാധികൾ, സാധാരണക്കാർ,
ദരിദ്രർ.

ഇപ്പോഴും കണ്ണൂർ ജില്ലയിൽ ആളൊഴിഞ്ഞ വീടുകളുടെ വെളിമ്പറമ്പുകളിൽ ഒളിഞ്ഞിരിക്കുന്ന ബോംബുകൾ നിരവധിയാണെന്നതിന്‍റെ തെളിവാണ് ഇന്നലെയും കണ്ടെടുത്ത രണ്ട് ബോംബുകൾ.
കേരളാപോലീസ് എത്ര തിരഞ്ഞാലും കണ്ടെത്താൻ കഴിയാത്തത്ര ബോംബുകൾ കണ്ണൂർ-വടകര ഭാഗങ്ങളിൽ ഉണ്ടത്രേ.

ഇന്‍റർനെറ്റും മറ്റു ആധുനിക സംവിധാനങ്ങളും ഉള്ള ഈ കാലത്തും പ്രാകൃതയുഗത്തിലെ ചിന്താഗതിയും പ്രവർത്തനവുമായി കഴിയുന്ന ഭീകരരെ ഓർത്ത് നമുക്ക് ലജ്ജിക്കാം. അവർക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടം.

നിരപരാധികളായ മനുഷ്യജന്മങ്ങൾ കൊല്ലപ്പെടുന്നതും അംഗഭംഗം വന്നത് കണ്ടിട്ടും വാ തുറക്കാൻ ധൈര്യമില്ലാത്ത വ്യാജ ബുദ്ധിജീവികൾ, കലാ സാഹിത്യ വിദ്വാന്മാർ.

ഒരു “കാഫിർ “പോസ്റ്റിട്ടവനെയോ ഊച്ചാളി ഷാജിമാരെയോ കണ്ടുപിടിക്കാൻ കെൽപ്പില്ലാത്ത ” സുസജ്ജരായ “നമ്മുടെ പോലീസ് സേനയാണോ ഇനി പറമ്പുകളിൽ കുഴിച്ചിട്ട ബോംബ് മാന്തിയെടുക്കുന്നത്? ഭരണകർത്താക്കളോട് ഒരു വാക്ക്: സത്യത്തിൽ നിങ്ങൾക്ക് നിരപാധികളായ സാധാരണയിൽ സാധാരണക്കാരായ മനുഷ്യരോട് ഒരല്പമെങ്കിലും കാരുണ്യമുണ്ടെങ്കിൽ ബോംബുകൾ തുടങ്ങി പോർ വിമാനങ്ങൾ വരെ കണ്ടുപിടിക്കാൻ പറ്റുന്ന ഉപകരണങ്ങൾ കൈവശമുള്ള തണ്ടർ ബോൾട്ട് സേനയെ നിയോഗിക്കുക.

ഇതുവരെ കേരളത്തിൽ ഒരു അക്രമവും കാണിക്കാതെ കാട്ടിലിരുന്ന് കഞ്ഞികുടിച്ച് ജീവിക്കുന്ന മാവോയിസ്റ്റുകളെ യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു കൊല്ലുന്ന (ഈ മാവോയിസ്റ്റുകൾ എന്തിനാണ് നാട്ടിൽനിന്ന് അരി വാങ്ങി കാട്ടിൽപ്പോയി കഞ്ഞിവെച്ച് കുടിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല !) തണ്ടർ ബോൾട്ട് സേനയാണെങ്കിൽ ഏഴോളം മാവോയിസ്റുകളെ വെടിവെച്ച് കൊന്നശേഷം പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുന്ന വയനാടൻ വിശ്രമകാലം.

ഇനി അവരെ പണിക്കെടുക്കുകയാണെങ്കിൽ അവരുടെ യാത്രാപ്പടി, തീറ്റ, താമസം, വെടിവയ്പ്പ് എന്നീവകുപ്പുകൾ പർവ്വതീകരിച്ച് കാണിച്ചാൽ കേന്ദ്രത്തിൽ നിന്നും നല്ലൊരു തുകയും സംസ്ഥാനത്തിന് കൈക്കലാക്കാം.

അങ്ങിനെ വരുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷികളായി .സാധാരണക്കാരായ മനുഷ്യരുടെ ജീവൻ ബോംബ് പൊട്ടി അവസാനിക്കില്ല. ഒപ്പം സംസ്ഥാന ഗവർമെന്റിന്റെ ഖജനാവിൽ പണവുമായി.

തണ്ടർ ബോൾട്ടുകാരുടെ പ്രത്യേക ശ്രദ്ധക്ക്: കമന്‍റ് ബോക്സിൽ വന്ന് തെറി വിളിക്കുന്ന അസഹിഷ്ണുക്കളുടെ വിലാസം കണ്ടെത്തിയാൽ ബോംബ് ശേഖരന്മാരെയും അതിന്‍റെ ഉടയോന്മാരെയും പിടികൂടാം.

 

Related posts

Leave a Comment