വിനീതിന്‍റെ വീട്ടിൽ  വിദ്യാർഥികൾ സ്ഥിരമായി  വന്നുപോകുന്നതിലെ സംശയം പോലീസിലറിയിച്ച് നാട്ടുകാർ;  റെയ്ഡിൽ പോലീസ് കണ്ട കാഴ്ച  ഞെട്ടിക്കുന്നത്

തിരുവല്ല: തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാനി പിടിയിൽ. വള്ളംകുളം കാവുംഭാഗം അമ്പലത്തിനു സമീപം പുത്തൻപുരക്കൽ രവിയുടെ മകൻ വിനീതാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 1.205 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുമ്പനാട്, ഇരവിപേരൂർ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

വേനൽ അവധിയായതിനാൽ കുട്ടികൾ ഇയാളുടെ വീട്ടിൽ എത്തി കഞ്ചാവ് ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ എക്‌സൈസ് ഷാഡോ നിരീക്ഷിച്ചു വരുകയായിരുന്നു.
ഇയാളുടെ വീട്ടിൽ കുട്ടികൾ എത്തിയിട്ടുണ്ടെന്ന് അറിവ് ലഭിച്ചതിനാൽ റെയ്ഡ് നടത്തുകയും മൂന്ന് വിദ്യാർഥികളെ ഇയാളുടെ വീട്ടിൽ നിന്നും പിടികൂടുകയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി ഒപ്പം അയയ്ക്കുകയുമായിരുന്നു.

കഞ്ചാവ് വിറ്റ വകയിൽ 9600 രൂപയും ഇയാളിൽ നിന്നും കണ്ടെത്തി. റെന്‍റ് എ കാർ വ്യവസ്ഥയിൽ കാറിൽ തമിഴ്നാട്ടിൽ പോയി കഞ്ചാവ് എടുത്തു കൊണ്ടുവന്നു വിതരണം ചെയ്യുകയായിരുന്നു പതിവ്. എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്‍റീവ് ഓഫീസർ ഗിരീഷ്, സച്ചിൻ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർ വേണുഗോപാൽ, പദ്മകുമാർ ഡ്രൈവർ വിജയൻ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Related posts