പോലീസിനെ കണ്ട് നിർത്താതെ പോയി ബൈക്ക് യാത്രക്കാർ; പിൻതുടർന്ന് പോലീസ് പിടിച്ചെടുത്തത് 12 കിലോ കഞ്ചാവ്

ചെറുതോണി: കഞ്ചാവുമായി രണ്ട് പേരെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം – പാറത്തോട് പുല്ലൻകുന്നേൽ ജോഷി(43), പാറത്തോട് – കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പോലീസ് പിടിയിലായത്.

12.100 കിലോ ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പോലീസ് പിടികൂടി. ക്രിസ്മസ്, പുതുവത്സരവസരം പ്രമാണിച്ച് ഇടുക്കി എസ് പി യുടെ പ്രത്യേക നിർദേശപ്രകാരം ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.

ബഥേൽ – മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു.

ചാക്കിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന 12.100 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുരിക്കാശേരി പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ എൻ.എസ്. റോയി, എസ് ഐ മാരായ ജോഷി കെ. മാത്യു , കെ. ഡി. മണിയൻ, പി.ഡി. സേവ്യർ , എസ് സി പി ഒ ശ്രീജിത്ത്, സിപിഒ മാരായ ധന്യ മോഹൻ, മീനു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment